• Logo

Allied Publications

Americas
ഡാളസ് കൗണ്ടി മെഡിക്കൽ എക്സിനാമറുടെ ഓഫീസിൽ വെടിവയ്പ്: രണ്ടു മരണം
Share
ഡാളസ്: ഡാളസ് കൗണ്ടി മെഡിക്കൾ എക്സിനാമറുടെ ഓഫീസിൽ ചൊവ്വാഴ്ച വൈകിട്ടു നടന്ന വെടിപ്പെിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് അറിയിച്ചു. ഡാളസ് സ്റ്റെമൻസിൽ സ്ഥിതി ചെയ്യുന്ന ഓഫീസിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട രണ്ടുപേരും. ഇതിൽ ഒരാളാണ് വെടിയുതിർത്തതെന്നും ഒരാൾ കൊല്ലപ്പെടുകയും, മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയെകുറിച്ചോ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വെടിവച്ചുവെന്ന് പറയപ്പെടുന്നയാൾ പിന്നീട് സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതായും പോലീസ് പറഞ്ഞു.

ഹെൽത്ത് ആന്‍റ് ഹ്യൂമണ്‍ സർവീസ് കെട്ടിടത്തിൽ എല്ലാം നിയന്ത്രണാതീതമാണെന്ന് കൗണ്ടി ഹെൽത്ത് ഡയറക്ടർ ഡോ. ഫിലിപ്പ് വാങ്ങ് പറഞ്ഞു.

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ