• Logo

Allied Publications

Europe
സഹകരണം അല്ലെങ്കിൽ മരണമെന്ന് കാലാവസ്ഥാ ഉച്ചകോടിയിൽ ഗുട്ടറെസ്
Share
കെയ്റോ: മനുഷ്യകുലം നേരിടുന്ന വെല്ലുവിളികൾക്കു മുന്നിൽ രണ്ടു മാർഗങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്േ‍റാണിയോ ഗുട്ടിറെസ്. സഹകരണം, അല്ലെങ്കിൽ മരണം എന്നിവ മാത്രമാണു മാർഗങ്ങളെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വരൾച്ച, പ്രളയം, ആഗോള താപനം തുടങ്ങി വെല്ലുവിളികൾക്കിടയിൽ ജീവിക്കാനുള്ള പോരാട്ടമാണ് മാനവകുലം നടത്തിവരുന്നതെന്നും ഈജിപ്റ്റിൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. കോവിഡും യുക്രെയ്ൻ അധിനിവേശവും കാലാവസ്ഥ വ്യതിയാനവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സാന്പത്തിക വ്യവസ്ഥയെ തകർക്കുകയും അന്താരാഷ്ട്ര ബന്ധങ്ങളെ ഉലയ്ക്കുകയുമാണെന്നും ഗുട്ടിറെസ് ചൂണ്ടിക്കാട്ടി.

വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും കാർബണ്‍ പുറന്തള്ളൽ കുറയ്ക്കാനും ആഗോള താപനം വ്യവസായ യുഗത്തിന് മുന്പുള്ള നിലയിലേക്ക് തിരിച്ചെത്തിക്കാനും ചരിത്രപരമായ ധാരണയിൽ എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.
ഡെൽറ്റസിനെ റോമിൽ ആദരിച്ചു.
റോം: ഇന്ത്യ ഇറ്റാലിയൻ സാംസ്കരിക സംഘടനയായ "തിയത്രോ ഇന്ത്യനോ റോമാ' ലോകനാടകദിനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിൽ
കോഴി കൂവട്ടെ, പശു അമറട്ടെ; ഫ്രാന്‍സിൽ ഇനി കേസില്ല.
പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്.