• Logo

Allied Publications

Europe
13ാമത് യുക്മ ദേശീയ കലാമേള ഇന്ന്; എല്ലാ കണ്ണുകളും ഗ്ലോസ്റ്റർഷയർ ചെൽറ്റൻഹാമിലെ ലത മങ്കേഷ്കർ നഗറിലേക്ക്
Share
ലണ്ടൻ: പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശീല ഉയരാൻ ഇനിയും ഏതാനും മണിക്കൂറുകൾ മാത്രം. യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കലാമേളയിൽ മുഖ്യാതിഥിയായി എത്തുന്നത് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ നടൻ നരേൻ ആണ്. ചെൽറ്റൻഹാമിലെ സുപ്രസിദ്ധമായ ക്ളീവ് സ്കൂളിലെ ലത മങ്കേഷ്കർ നഗറിലാണ് പതിമൂന്നാമത് ദേശീയ കലാമേള അരങ്ങേറുന്നത്. ലോകമെന്പാടുമുള്ള സംഗീത പ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ, മണ്‍മറഞ്ഞ ഭാരതത്തിന്‍റെ വാനന്പാടി ലത മങ്കേഷ്കറിനോടുള്ള യുക്മയുടെ ആദരമാണ് ദേശീയ കലാമേള നഗർ നാമകരണത്തിലൂടെ അറിയിച്ചിരിക്കുന്നത്. യുക്മ സൗത്ത് വെസ്റ്റ് റീജിയണ്‍ ആതിഥേയത്വം വഹിക്കുന്ന കലാമേള എറ്റവും മികച്ച രീതിയിൽ നടത്തുവാൻ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി ദേശീയ കലാമേള സംഘാടക സമിതി നേതൃത്വം അറിയിച്ചു.

കോവിഡ് മഹാമാരിയിൽ ലോകം പകച്ച് നിന്ന കഴിഞ്ഞ രണ്ട് വർഷങ്ങളിലും വെർച്വൽ പ്ളാറ്റ്ഫോമിൽ വളരെ വിജയകരമായി കലാമേള സംഘടിപ്പിച്ച് ലോകത്തിന് മാതൃക കാട്ടിയ യുക്മ, കലാമേളയുമായി വീണ്ടും വേദിയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. മത്സരാർഥികളോടൊപ്പം കലാസ്നേഹികളും ഏറെ ആവേശത്തോടെ ഏറ്റെടുത്ത റീജണൽ കലാമേളകളിൽ നൂറ് കണക്കിന് മത്സരാർത്ഥികളാണ് മാറ്റുരച്ചത്. ഒക്ടോബർ 15 ന് ഈസ്റ്റ് ആംഗ്ളിയ, ഒക്ടോബർ 22 ന് സൌത്ത് ഈസ്റ്റ്, സൌത്ത് വെസ്റ്റ് ഒക്ടോബർ 29 ന് മിഡ്ലാൻഡ്സ്, യോർക്ക്ഷയർ & ഹംബർ, നോർത്ത് വെസ്റ്റ് റീജിയണുകളിൽ നടന്ന കലാമേളകളിൽ ഓരോ മത്സര ഇനങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയവരാണ് ദേശീയ കലാമേളയിൽ മത്സരിക്കുവാൻ എത്തുന്നത്.

യുക്മ ദേശീയ കലാമേളക്ക് തിരി തെളിക്കുവാനെത്തുന്നത് നിരവധി മലയാളം, തമിഴ് ഹിറ്റ് സിനിമകളിലൂടെ ദക്ഷിണേന്ത്യയിലെങ്ങും പ്രശസ്തനായ നരേൻ ആണെന്നുള്ളത് ഏറെ ആവേശമുണർത്തിയിരിക്കുകയാണ്. മലയാള സിനിമയെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തിയ അടൂർ ഗോപാലകൃഷ്ണന്‍റെ നിഴൽക്കുത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന നരേൻ അച്ചുവിന്‍റെ അമ്മ, ക്ലാസ്മേറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറി. മലയാളം, തമിഴ് ഭാഷകളിലായി അന്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ട നരേൻ 2022 ൽ പുറത്തിറങ്ങിയ കമലഹാസൻ നായകനായ വിക്രം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് കലാകാര·ാരേയും കലാകാരികളേയും അവരെ പ്രോത്സാഹിപ്പിക്കുവാൻ എത്തുന്ന കലാപ്രേമികളേയും സ്വീകരിക്കുവാൻ ലത മങ്കേഴ്കർ നഗർ ഒരുങ്ങിക്കഴിഞ്ഞതായി യുക്മ ദേശീയ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, കലാമേള ജനറൽ കണ്‍വീനർ ജയകുമാർ നായർ എന്നിവരറിയിച്ചു.

യുക്മ ദേശീയ കലാമേള വേദിയുടെ വിലാസം:

Cleeve School and Sixth Form Centre of Excellence,
Two Hedges Road,
Bishop's Cleeve,
Cheltenham,
Gloucestershire,
GL52 8AE.

ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു.
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ.
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.