• Logo

Allied Publications

Middle East & Gulf
എം.മുകുന്ദന് പ്രവാസി മുദ്ര അവാർഡ്; ഇ എം അഷ്റഫ് പ്രവാസി പ്രതിഭ
Share
ദമാം : സൗദി മലയാളം സമാജത്തിന്‍റെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ എം. മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. മുകുന്ദന്‍റെ പ്രവാസം നോവലിനാണ് അവാർഡ് . പ്രവാസികളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമയുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇ.എം. അഷ്റഫ് പ്രവാസി പ്രതിഭ പുരസ്കാരത്തിന് അർഹനായി. അരലക്ഷം രൂപയും പ്രശസ്തി പത്രവും ദമാം ദാർ അശിഹ ഓഡിറ്റോറിയത്തിൽ നവംബർ 17 രാത്രി 8ന് നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി ചെയർമാനായുള്ള ജൂറി കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 1974 ൽ പുറത്തിറങ്ങിയ മയ്യഴി പുഴയുടെ തീരങ്ങളിൽ മുകുന്ദന്‍റെ ഏക്കാലത്തേയും ശ്രദ്ധേയ നോവലായി നിലനിൽക്കുന്നു. 1989ൽ പുറത്തിറങ്ങിയ ദൈവത്തിന്‍റെ വികൃതികൾ പിന്നീട് സിനിമ ആവുകയും സംസ്ഥാന സർക്കാരിെൻറ അംഗീകാരം നേടുകയും ചെയ്തിരുന്നു. പ്രവാസവും, ദൾഹിയും, കേശവന്‍റെ വിലാപങ്ങളും, കുടനന്നാക്കുന്ന ചോയിയുമെല്ലാം മലയാളത്തിൽ ഇന്നും ഏറെ പുതുമയോടെ വായിക്കപ്പെടുന്ന മുകുന്ദൻ കഥകളാണ്. 2011 ൽ പുറത്തിറങ്ങിയ ദൾഹി ജെ.സി. അവാർഡ് നേടി എന്നതുമാത്രമല്ല, ബുക്കർ പ്രൈസിന് പരിഗണിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ കൃതികൾ ഫ്രഞ്ച് ഉൽപടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൽപടെ നിരവധി അംഗീകരങ്ങൾ തേടിയെത്തിയിട്ടുണ്ട്.

സിനിമ സംവിധായകൻ, തിരക്കഥാകൃത്ത് , ജീവചരിത്രകാരൻ, മാധ്യമപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയാണ് ഇ.എം. അഷ്റഫ്. മാധ്യമപ്രവർത്തന മേഖലയിൽ 35 വർഷത്തെ പ്രവർത്തന പരിചയം. മികച്ച മാധ്യമപ്രവർത്തകനുള്ള കേരളപ്രസ് അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൈരളി ടിവിയുടെ മിഡ്ഡിലീസ്റ്റ് ന്യൂസ് ആൻഡ് പ്രോഗ്രാം ഡയറക്ടർ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, സ്വാമി ആനന്ദ തീർത്ഥർ, സുകുമാർ അഴിക്കോട് എന്നിവരുടെ ജീവചരിത്രങ്ങൾ എഴുതി. ബഷീർ ജീവചരിത്രം തമിഴ് അറബ് ഭാഷകളിൽ പരിഭാഷ വന്നിരുന്നു. ലോക പ്രശസ്ത ചിത്രകാരൻ എം.എഫ് ഹുസൈനുമായുള്ള അഭിമുഖം ഞാൻ എന്നും ഹിന്ദുസ്ഥാനി എന്ന പേരിൽ ഡിസി ബുക്സും ബയേർ ഫുട് പെയിന്‍റർ എന്ന പേരിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷിലും ഹുസൈൻ എന്ന പേരിൽ ഷാർജ ഗവണ്മെന്‍റ് അറബിക്കിലും പ്രസിദ്ധികരിച്ചു.

ഈ ഗ്രന്ഥത്തിന് ഷാർജ ഗവണ്‍മെന്‍റിന് മികച്ച അറബ് ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു. ഫിലിം അവബോധം, കയ്യൊപ്പുകൾ തുടങ്ങി സിനിമ സംബന്ധമായ അഞ്ചു പുസ്തകങ്ങൾ എഴുതി. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന സർക്കാരിന്‍റെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ബഷീർ സാഹിത്യ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്‍റെ ഫെൽലോഷിപ്പിന് അർഹനായി. ജ്ഞാനപീഠം ലഭിച്ച കന്നഡ എഴുത്തുകാരൻ ഡോ. ശിവറാം കാരന്ത സാഹിത്യം ആസ്പദമാക്കി കന്നഡ ഭാഷയിൽ ബാലാവണത ജാദുഗാര എന്ന നോവൽ എഴുതി. പ്രേംനസീർ പുരസ്കാരമുൽപടെ നിരവധി അംഗീകാരങ്ങൾ നേടിയ ഉരു എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ചു.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു.
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല.