• Logo

Allied Publications

Americas
പവർബോൾ ജാക്ക്പോട്ട് സമ്മാനതുക ഒരു ബില്യണ്‍ ഡോളർ
Share
ന്യുയോർക്ക്: ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ പവർബോൾ ജാക്ക്പോട്ട് സമ്മാനതുക ഒരു ബില്യണ്‍ ഡോളറായി ഉയർന്നു.

ഒക്ടോബർ 29 ശനിയാഴ്ച നടന്ന ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഭാഗ്യവാനെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് ഒക്ടോബർ 31 തിങ്കളാഴ്ച വീണ്ടും നറുക്കെടുക്കുന്പോൾ ഭാഗ്യവാനു ലഭിക്കുക ഒരു ബില്യണ്‍ ഡോളറാണ്. എല്ലാ കിഴിവുകളും കഴിച്ചു ഭാഗ്യവാന് 497.3 മില്യണ്‍ ഡോളർ ലഭിക്കും.

ശനിയാഴ്ച പവർബോൾ സമ്മാന തുകയായ 825 മില്യണ്‍ ഡോളർ 40, 19, 57, 31, 46 പവർബോൾ 23 നാണ് ലഭിച്ചത്.

ശനിയാഴ്ച ആറു ടിക്കറ്റുകൾക്ക് ഒരു മില്യണ്‍ ഡോളർ ലഭിച്ചിരുന്നു. വേൾഡ് റെക്കോർഡ് കുറിക്കപ്പെട്ട 2016 ലാണ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുക ലഭിച്ചത്. 1.586 ബില്യണ്‍ ഡോളർ. മൂന്നു പേർക്കാണ് ഈ സമ്മാനതുക വിഭാഗിച്ചു നൽകിയത്. കാലിഫോർണിയ, ഫ്ളോറിഡാ, ടെന്നിസി എന്നീ സംസ്ഥാനങ്ങളിൽ ഉള്ളവർക്കാണു ഭാഗ്യം ലഭിച്ചത്.

ഓരോ കളിക്കും 2 ഡോളറാണ് പവർബോൾ ടിക്കറ്റിനു നൽകേണ്ടത്. 45 സംസ്ഥാനങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച ഭാഗ്യവാനെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നു തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന നറുക്കെടുപ്പിനു മുൻപു വൻ തോതിലാണു ടിക്കറ്റുകൾ വിൽപന നടക്കുന്നതെന്നു ജാക്ക്പോട്ട് അധികൃതർ പറയുന്നു.

ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു.
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക
ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?.
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച.
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്‌കിറ്റ് ആർട്സ് സെന്‍ററിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന്