• Logo

Allied Publications

Middle East & Gulf
റിയാദ് നവോദയയുടെ വാർഷികാഘോഷം വെള്ളിയാഴ്ച; നാട്ടുത്സവത്തിന് മാറ്റുകൂട്ടാൻ നഞ്ചിയമ്മയും സുരഭിലക്ഷ്മിയും കൂട്ടരും
Share
റിയാദ്: റിയാദ് നവോദയയുടെ പതിമൂന്നാം വാർഷികാഘോഷം നാട്ടുത്സവം എന്ന പേരിൽ ഒക്ടോബർ 28 ന് അൽഹയർ റോഡിലെ ഒവൈദ ഫാമിൽ നടക്കും. മികച്ച പിന്നണി ഗായികയുടെ ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മ ആദ്യമായി സൗദിയിലെത്തുന്നു.

കോമഡി സ്കിറ്റുകളുമായി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള സുരഭി ലക്ഷ്മിയും എം80 മൂസ ടീമംഗളായ വിനോദ് കോവൂരും സി.ടി. കബീറും നാടൻ പാട്ടുകളുമായി പ്രസീത ചാലക്കുടിയും മനോജ് കുമാറും ആഘോഷത്തിന് മാറ്റുകൂട്ടാൻ എത്തും. ദമ്മാമിൽ നിന്നും സൗദി പാട്ടുകൂട്ടത്തിന്‍റെ ഒരു വൻസംഘവും പരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരം 6ന് പരിപാടികൾ തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.

2009 മുതൽ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ പ്രവാസി സംഘടനയാണ് നവോദയ. ഇക്കാലയളവിൽ ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കലകായിക സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു റിയാദിലെ മുഖ്യധാരാ സംഘടനകളിലൊന്നായി പ്രവർത്തിക്കുന്ന നവോദയയുടെ പതിമൂന്നാം വാർഷികമാണ് ഒക്ടോബർ 28 ന് അരങ്ങേറുന്നത്.

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു.
കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ
മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു.
ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി