• Logo

Allied Publications

Europe
ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി
Share
ലണ്ടൻ: ചരിത്രംകുറിച്ച് ഇന്ത്യൻ വംശജൻ ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി. എതിരില്ലാതെയാണ് തിങ്കളാഴ്ച സുനാക് കൺസർവേറ്റീവ് പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ സുനാക്കിനെ ചാൾസ് മൂന്നാമൻ രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചു.

ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻവംശജനും ആദ്യഹിന്ദുവും വെള്ളക്കാരനല്ലാത്ത ആദ്യയാളുമാണ് നാൽപ്പത്തിരണ്ടുകാരനായ സുനാക്. മുഖ്യ എതിരാളിയായിരുന്ന പെന്നി മോർഡന്‍റ് മത്സരത്തിൽനിന്നു പിന്മാറിയതോടെയാണു സുനാക്കിനു പ്രധാനമന്ത്രിപദത്തിലേക്കു വഴിതുറന്നത്. 100 കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണ നേടാനാകാത്തതിനെത്തുടർന്നാണു മോർഡന്‍റ് മത്സരത്തിൽനിന്നു പിന്മാറിയത്. സാന്പത്തികരംഗത്ത് ഏറെ പ്രതിസന്ധി നേരിടുന്ന രാജ്യത്തെ നയിക്കുകയെന്ന ദുഷ്കര ദൗത്യമാണു സുനാക്കിനു മുന്നിലുള്ളത്.

വെറും 45 ദിവസം മാത്രം പ്രധാനമന്ത്രിസ്ഥാനത്തിരുന്ന ലിസ് ട്രസിന്‍റെ പിൻഗാമിയായാണ് സുനാക് പ്രധാനമന്ത്രിയായത്. ബോറിസ് ജോൺസൺ രാജിവച്ചതിനു ശേഷം പാർട്ടി നേതൃസ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനാക്കിനെ പരാജയപ്പെടുത്തിയായിരുന്നു ലിസ് ട്രസ് പ്രധാനമന്ത്രിയായത്. എന്നാൽ, പാർട്ടിയിലെ ഭിന്നതയും സാന്പത്തികനയങ്ങളും ട്രസിന്‍റെ കസേര തെറിപ്പിച്ചതോടെ സുനാക്കിന്‍റെ ഊഴമായി.

ബ്രിട്ടന്‍റെ 57ാം പ്രധാനമന്ത്രിയാണു ഋഷി സുനാക്. 210 വർഷത്തിനിടെ അധികാരമേൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ഇദ്ദേഹം ഉറച്ച ഹിന്ദുമതവിശ്വാസിയാണ്.

മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കാ‌നുള്ള ചർച്ച നടന്നുവരികയാണ്. സുനാക്കിന്‍റെ ഉറ്റ അനുയായി ജെറമി ഹണ്ടിനെ ധനമന്ത്രിസ്ഥാനത്തു നിലനിർത്തുമെന്നാണു റിപ്പോർട്ട്. പാർട്ടിയിൽ എതിർചേരിയിലുള്ള ജയിംസ് ക്ലെവർലിയെ വിദേശകാര്യ മന്ത്രിയായി തുടരാൻ അനുവദിക്കുമെന്നാണു സൂചന. മറ്റൊരു അടുപ്പക്കാരാനായ ഡൊമിനിക് റാബും മന്ത്രിയാകും.

സുനാക്കിന്‍റെ സ്ഥാനലബ്ധിയെ അത്യന്തം ആഹ്ലാദത്തോടെയാണു ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യൻസമൂഹം സ്വീകരിച്ചത്. സുനാക്കിനായി പ്രാർഥിക്കാൻ കാന്‍റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി ബ്രിട്ടീഷ് ജനതയോട് ആഹ്വാനം ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഋഷി സുനാക്കിനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോകനേതാക്കൾ അഭിനന്ദിച്ചു.1980ൽ ബ്രിട്ടനിലെ സതാംപ്ടണിലാണു സുനാക് ജനിച്ചത്. ഇദ്ദേഹത്തി

ന്‍റെ പിതാമഹന്മാർ പഞ്ചാബിൽനിന്നുള്ളവരാണ്. പിതാവ് യശ്‌വീർ സുനാക് ഡോക്ടറും അമ്മ ഉഷ ഫാർമസിസ്റ്റുമായിരുന്നു. 1960കളിൽ കെനിയയിൽനിന്നാണ് ഇവർ യുകെയിലേക്കു കുടിയേറിയത്. ഓക്സ്ഫഡ്, സ്റ്റാൻഫോർഡ് എന്നീ വിഖ്യാത സർവകാലാശാലകളിൽ പഠനം നടത്തിയ ആളാണ് സുനാക്.

ഇൻഫോസിസ് സ്ഥാപകൻ നാരാ‍യണമൂർത്തിയുടെ മകൾ അക്ഷതയാണു ഭാര്യ. കൃഷ്ണ, അനൗഷ്ക എന്നിവർ മക്കൾ. 2015ൽ ടോറി ശക്തികേന്ദ്രമായ റിച്ച്മോണ്ടിൽനിന്ന് ആദ്യമായി പാർലമെന്‍റംഗമായി. പാർട്ടിയിൽ സുനാക്കിന്‍റെ വളർച്ച വേഗത്തിലായിരുന്നു. 2018ൽ തെരേസ മേ സർക്കാരിൽ ആദ്യമായി മന്ത്രിയായി. 2020ൽ യുകെ ധനമന്ത്രിയായി.

മുൻഗാമിയുടെ പിഴവുകൾ തിരുത്തും

നമ്മുടെ രാജ്യം വലിയ സാന്പത്തിക പ്രതിസന്ധി നേരിടുകയാണ്. കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങൾ ഇപ്പോഴുമുണ്ട്. യുക്രെയ്നിൽ പുടിന്‍റെ യുദ്ധം ഊർജവിപണിയെ അസ്ഥിരപ്പെടുത്തി. എന്‍റെ മുൻഗാമി ലിസ് ട്രസ് രാജ്യത്തിന്‍റെ പുരോഗതിക്കായാണു പ്രവർത്തിച്ചത്. എന്നാൽ, ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്. എന്നെ തെരഞ്ഞെടുത്തത് അതു തിരുത്താനാണ്. അതിനായുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും.

ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ ഉണ്ടാകും. വെല്ലുവിളികളെ നേരിടും. വാക്കുകൾകൊണ്ടല്ല, പ്രവൃത്തികൊണ്ട് ഈ രാജ്യത്തെ ഞാൻ ഒരുമിപ്പിക്കും. ഈ ഗവണ്‍മെന്‍റ് സമഗ്രതയും പ്രഫഷണലിസവും ഉത്തരവാദിത്വവുമുള്ളതായിരിക്കുംസുനാക് പറഞ്ഞു.

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.