• Logo

Allied Publications

Europe
എംപിമാരുടെ പിന്തുണ ഋഷി സുനാക്കിന്
Share
ലണ്ടൻ: ലിസ് ട്രസ് ഒഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്ക് ഇന്ത്യൻ വംശജനും മുൻ ട്രഷറി മേധാവിയുമായ ഋഷി സുനാക്കിനു സാധ്യതയേറുന്നു. ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചില്ലെങ്കിലും കണ്‍സർവേറ്റീവ് പാർട്ടിയിൽ പിന്തുണ നേടാൻ സുനാക് തീവ്രശ്രമങ്ങൾ തുടരുന്നതായാണു സൂചന.

ഒരാഴ്ചയ്ക്കുള്ളിൽ പുതിയ നേതാവിനെ കണ്‍സർവേറ്റീവ് പാർട്ടി തെരഞ്ഞെടുക്കും. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്നയാൾ പ്രധാനമന്ത്രിയാകും. ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെന്നി മോർഡന്‍റ്, മുൻ ആഭ്യന്തര സെക്രട്ടറി സ്യുവല്ല ബ്രേവർമൻ എന്നിവരും രംഗത്തുണ്ട്. സാന്പത്തികകാര്യങ്ങളിലെ വ്യക്തമായ വീക്ഷണം സുനാക്കിനു തുണയാകുന്പോൾ, പാർട്ടിയുടെ അടിത്തട്ട് വരെയുള്ള ബന്ധങ്ങളാണു മോർഡന്‍റിന്‍റെ ബലം.

മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും തിരിച്ചുവരവിനു ശ്രമിക്കുന്നുണ്ട്. വിവാദങ്ങളെത്തുടർന്നു പ്രധാനമന്ത്രിപദം ഒഴിഞ്ഞെങ്കിലും ബോറിസ് ജോണ്‍സണ്‍ ഇപ്പോഴും വലിയൊരു വിഭാഗം ബ്രിട്ടീഷുകാരുടെ പിന്തുണയുള്ള നേതാവാണ്. പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പ്രധാനമന്ത്രിപദവിയിലേക്കു മത്സരത്തിനില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ബോറിസ് ജോണ്‍സണാണു വാലസിന്‍റെ പിന്തുണ.

ബിബിസിയുടെ റിപ്പോർട്ട് പ്രകാരം സുനാകിനു 63 ടോറി എംപിമാരുടെ പിന്തുണയുണ്ട്. 38 പേരുടെ പിന്തുണയുള്ള ബോറിസ് ജോണ്‍സണും 18 പേരുടെ പിന്തുണയുള്ള പെന്നി മോർഡന്‍റുമാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. തിങ്കളാഴ്ചയ്ക്കുമുന്പ് 357 എംപിമാരിൽ കുറഞ്ഞത് 100 പേരുടെയെങ്കിലും പിന്തുണ നേടുന്നവർക്കു പ്രധാനമന്ത്രിപദം ഉറപ്പിക്കാമെന്നാണു വിലയിരുത്തൽ.

തിങ്കളാഴ്ചയാണു പുതിയ നേതാവിനായി നാമനിർദേശം സമർപ്പിക്കേണ്ട അവസാന തീയതി.
അതേസമയം, പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർ രംഗത്തുണ്ട്.

തെരഞ്ഞെടുപ്പ്

കണ്‍സർവേറ്റീവ് പാർട്ടി നേതൃപദവിയിലേക്കു മത്സരിക്കാൻ സ്ഥാനാർഥികൾക്ക് കുറഞ്ഞത് 100 പേരുടെ ഒപ്പു വേണം. അതായത്, പരമാവധി മത്സരിക്കാനാവുന്നതു മൂന്നുപേർക്ക്. ഇതിൽ ഒരാളെ എംപിമാർ വോട്ട് ചെയ്ത് ഒഴിവാക്കും.

ശേഷിക്കുന്ന രണ്ടുപേരിൽ ഒരാളെ തെരഞ്ഞെടുക്കുന്നതിനായി പാർട്ടിയുടെ 1.72 ലക്ഷം അംഗങ്ങൾ വോട്ട് ചെയ്യും. ഓണ്‍ലൈനിലാണു വോട്ടെടുപ്പ്. 28ന് തെരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതാവ് ചാൾസ് രാജാവിനെ കാണും.

തിങ്കളാഴ്ചയാണു നാമനിർദേശം സമർപ്പിക്കേണ്ട അവസാന തീയതി. അന്നുതന്നെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. വൈകുന്നേരം ഫലമറിയാം. നേരത്തേ, രണ്ടുമാസത്തെ നടപടിക്രമങ്ങൾക്കു ശേഷമാണു ലിസ് ട്രസിനെ കണ്‍സർവേറ്റീവ് പാർട്ടി നേതാവായി തെരഞ്ഞെടുത്തത്.

ബിഎംകെഎ സംഘടിപ്പിക്കുന്ന ഈസ്റ്റർ വിഷു ആഘോഷം ശനിയാഴ്ച.
ബെഡ്ഫോർഡ്: ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ "ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ  വിഷ
വാട്ടർഫോർഡിൽ മേയ് ദിനാഘോഷം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: വാട്ടർഫോർഡിൽ മേയ് ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അൻസിറാബെ (മഡഗാസ്കർ): 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സഭയുടെ പുതിയ സുപ്പീരിയർ ജനറലായി മലയാളിയായ ഫാ.
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്