• Logo

Allied Publications

Middle East & Gulf
നരബലി: സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് ആർഐസിസി
Share
റിയാദ്: മനസാക്ഷിയെ നടുക്കിയ നരബലിയുടെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുൻപിൽ കൊണ്ട് വന്ന് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് ആർ.ഐസിസി കൗണ്‍സിൽ ആവശ്യപ്പെട്ടു.

അന്ധവിശ്വാസവും, ലഹരിയും, സാന്പത്തിക അഭിവൃദ്ധിയുമാണ് ഇത്തരം ഒരു ക്രൂര കൃത്യത്തിലേക്ക് പ്രതികളെ എത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത് . ഇത്തരം അധാർമ്മിക മാർഗങ്ങളെ ഇല്ലാതാക്കാൻ സർക്കാർ സംവിധാനങ്ങൾ തങ്ങളുടെയതായ ഭാഗദേയം നിർവഹിക്കണം. ലഹരി വ്യാപനവും ധാർമ്മിക ചട്ടക്കൂടുകൾ തകർക്കാനുമുള്ള ശ്രമങ്ങളും എങ്ങനെയും പണം സന്പാദിക്കണം എന്ന മനസികാവസ്ഥയും നമ്മുടെ നാടിന്‍റെ സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തിയിരിക്കുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധ ശക്തികൾക്കെതിരെ സമൂഹം പൊതുവിലും സർക്കാർ പ്രത്യേകിച്ചും ശക്തവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവണം. വിവാദങ്ങൾ അവസാനിക്കുന്പോൾ കാര്യങ്ങൾ പഴയപടിയാവുന്ന അവസ്ഥയിൽ നിന്ന് മാറി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ ജാഗ്രതയും നടപടികളും ഉണ്ടാവേണ്ടതുണ്ടെന്നും കൗണ്‍സിൽ ആവശ്യപ്പെട്ടു.

അൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന കൗണ്‍സിലിൽ വിസ്ഡം സ്റ്റുഡൻറ്സ് കേരള സംസ്ഥായ വൈസ് പ്രസിഡൻറ് നൂറുദ്ദീൻ സ്വലാഹി വെട്ടത്തൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സെഷനുകളിൽ സുൽത്താന കാൾ ആൻഡ് ഗൈഡൻസ് സെന്‍റർ മലയാളവിഭാഗം പ്രബോധകൻ ഉമർ ഫാറൂഖ് മദനി, താദിക്ക് കാൾ ആൻഡ് ഗൈഡൻസ് സെന്‍റർ മലയാളവിഭാഗം പ്രബോധകൻ അബ്ദുശഹീദ് ഫാറൂഖി, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല്, ആഷിക് മണ്ണാർക്കാട് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. ആർ.ഐസിസി കണ്‍വീനർ ഉമർ ശരീഫ് അധ്യക്ഷത വഹിച്ചു.

“ഇസ്ലാം: ധാർമ്മികതയുടെ വീണ്ടെടുപ്പിന് “ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്യാന്പയിൻ പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകി. വിവിധ ഏരിയ ഇസ്ലാഹി സെന്‍ററുകളെ പ്രതിനിധീകരിച്ച് ബഷീർ കുപ്പോടൻ (ബത്ഹ), ഉമർഫാറൂഖ് വേങ്ങര (ശിഫ), അബ്ദുലത്തീഫ് അരീക്കോട് ( റൗദ) അമീൻ പൊന്നാനി (നസീം), അസീർ കോഴിക്കോട് ( ഒലയ), അർഷദ് ആലപ്പുഴ ( ഓൾഡ് സനയ്യ) ഷാനിദ് കോഴിക്കോട് (മലാസ്) ആരിഫ് കക്കാട് (സുലൈ) എന്നിവർ സംസാരിച്ചു. വിംഗ് തല ചർച്ചക്ക് യാസർ അറഫാത്ത്, മൊയ്തു അരൂർ (ഓർഗനൈസേഷൻ), അബ്ദുറഹ്മാൻ സുലൈ (ദഅവ), മുജീബ് പൂക്കോട്ടുർ (പുണ്യം), അഷ്റഫ് തേനാരി (ഫിനാൻസ്), നസീഹ് അബ്ദുറഹ്മാൻ, നൗഷാദ് കണ്ണൂർ (ക്വു.എച്ച്.എൽ.സി), അബ്ദുറഉൗഫ് സ്വലാഹി, ഷാജഹാൻ പടന്ന (ക്രിയേറ്റിവ് ഫോറം) യൂസുഫ് ഷെരിഫ് (നിച്ച് ഓഫ് ട്രൂത്ത്)തുടങ്ങിയവർ നേതൃത്വം നൽകി.

വിവിധ സെഷനുകളിൽ അബ്ദുറഹീം പേരാന്പ്ര, ശിഹാബ് അലി, ഉബൈദ് തച്ചന്പാറ, റിയാസ് ചൂരിയോട്, അബ്ദുസലാം കൊളപ്പുറം, മുനീർ പാപ്പാട്ട്, അജ്മൽ കള്ളിയൻ, അബ്ദുറഹ്മാൻ വയനാട് തുടങ്ങിയവർ സംസാരിച്ചു. ആർഐസി.സി ജനറകൾ കണ്‍വീനർ ജാഫർ പൊന്നാനി ഡ്യുട്ടി ഡിവിഷനും നബീൽ പയ്യോളി ഇയർപ്ലാനും അവതരിപ്പിച്ചു.

ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (AJPAK) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബും (KSAC) സംയുക്തമായി ന
നിവ്യ സിംനേഷ്: ’റിയാദ് ജീനിയസ് 2024’.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച ’റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജിഎസ് പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും, മതേതരത്വ
മഴക്കെടുതി: ദുരിതാശ്വാസത്തിൽ പങ്കാളികളായി കൈരളി ഫുജൈറയും.
ഫുജൈറ: മഴക്കെടുതിയിൽ ദുരിതത്തിലകപ്പെട്ടവർക്ക് ആശ്വാസമൊരുക്കി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ.