• Logo

Allied Publications

Europe
ബ്രിട്ടൻ നികുതിയിളവ് പിൻവലിച്ചു
Share
ലണ്ടൻ: പ്രധാനമന്ത്രി ലിസ് ട്രസ് പ്രഖ്യാപിച്ച നികുതി ഇളവുകൾ ബ്രിട്ടനിലെ പുതിയ ധനമന്ത്രി ജെറമി ഹണ്ട് പിൻവലിച്ചു. രാജ്യത്തെ നിലവിലെ സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി മിനി ബജറ്റ് എന്ന പേരിൽ കഴിഞ്ഞമാസമാണ് ബ്രിട്ടൻ നികുതി ഇളവ് പ്രഖ്യാപിച്ചത്.

സർക്കാരിന്‍റെ പുതിയ പ്രഖ്യാപനം വിപണിയെ പ്രതികൂലമായി ബാധിക്കുകയും പൗണ്ടിന്‍റെ മൂല്യം ഇടിയുകയും ചെയ്തു. ഓഹരിവിപണിയെ പിടിച്ചുനിർത്തുന്നതിനും പൗണ്ടിന്‍റെ മൂല്യശേഷണം തടയുന്നതിനുമാണു ഹണ്ട് പുതിയ പ്രഖ്യാപനം നടത്തിയത്.

നികുതി ഇളവിൽനിന്ന് പിന്നോട്ടുപോവുകയാണെന്നു കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തിനു തൊട്ടുമുന്പ് ധനമന്ത്രി ക്വാസി ക്വാർടെംഗിനെ പുറത്താക്കുകയും ചെയ്തു. ഇതിനിടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽനിന്നു ലിസ് ട്രസിനെ പുറത്താക്കാൻ കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നീക്കം കൂടുതൽ ശക്തമായി.

യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍