• Logo

Allied Publications

Europe
ഗ്രീസിൽ അഭയാർഥി ബോട്ടുകൾ മുങ്ങി 22 പേർ മരിച്ചു
Share
ഏഥൻസ്: ആഫ്രിക്കൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി 22 പേർ മരിച്ചു. ലെ ലെസ്ബോസ് ദ്വീപിനു സമീപമുണ്ടായ ആദ്യ അപകടത്തിൽ ആഫ്രിക്കൻ വംശജരായ 16 സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും മൃതദേഹമാണ് കണ്ടെടുത്തത്.തുർക്കി തീരത്തുനിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപെട്ടത്. ഒന്പതുപേരെ രക്ഷപ്പെടുത്തി. 15 പേരെയെങ്കിലും കണ്ടെത്താനുണ്ട്.

ഗ്രീസിലെ പൊലോപോണീസ് ഉപദ്വീപിനു സമീപമായിരുന്നു രണ്ടാമത്തെ അപകടം. ഇതിൽ അഞ്ചുപേർ മരിച്ചതായാണ് സ്ഥിരീകരണം. കാറ്റിൽപ്പെട്ട ബോട്ട് പാറക്കെട്ടിലിടിച്ച് തകരുകയായിരുന്നു. ഇറാഖ്, ഇറാൻ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നൂറോളം അഭയാർഥികൾ ഇതിലുണ്ടായിരുന്നു എന്നാണ് സൂചന. അപകടത്തിൽ 80 പേരെ രക്ഷപ്പെടുത്തി.

രണ്ട് അപകടങ്ങളിലും മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഇരട്ട അപകടങ്ങളുടെ പശ്ചാത്തലത്തിൽ അഭയാർഥികളുടെ ഒഴുക്ക് തടയാൻ തുർക്കി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രീസ് ആവശ്യപ്പെട്ടു. ഈവർഷം ഇതുവരെ ഒന്നര ലക്ഷത്തിലേറെ പേർ തുർക്കി വഴി ഗ്രീസിലേക്ക് കടൽമാർഗം എത്തിച്ചേരാൻ ശ്രമിച്ചതായാണ് കണക്ക്. അതേസമയം, അഭയാർഥികളെ മനുഷ്യത്വമില്ലാതെ കൈകാര്യം ചെയ്യുന്ന ഗ്രീസിന്‍റെ നടപടി ഈജിയൻ കടലിടുക്കിനെ ശവപ്പറന്പാക്കി മാറ്റുകയാണെന്നാണ് തുർക്കി ആരോപിക്കുന്നത്.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.