• Logo

Allied Publications

Americas
മോസസിനു ശേഷം ജോഷ്വ വന്നത് പോലെ രൂപതയുടെ നാഥനായി മാർ ജോയി ആലപ്പാട്ട്
Share
ഷിക്കാഗോ: അമേരിക്കയിലെ സീറോ മലബാർ ചർച്ചിന്‍റെ ചരിത്രത്തിലെ സുപ്രധാന ദിവസം എന്നാണ് ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണദിനത്തെ വികാരി ജനറലും ജനറൽ കണ്‍വീനറുമായ റവ. ഫാ. തോമസ് മുളുവനാൽ തന്‍റെ സ്വാഗതപ്രസംഗത്തിൽ വിശേഷിപ്പിച്ചത്. മേജർ ആഴ്ച്ച ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പേപ്പൽ നുൻസിയോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫേ പിയർ, ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് ഫിലിപ്പോസ് മാർ സ്തെഫാനോസ്, കോണ്‍ഗ്രസ് അംഗം രാജകൃഷ്ണമൂർത്തി, ബെൽവുഡ് മേയർ ആൻഡ്രെ ഹാർവി, ജോസ് കോലഞ്ചേരി (പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി), ജോസ് ചാമക്കാല (ജനറൽ കോർഡിനേറ്റർ) തുടങ്ങിയവരെ വികാരി ജനറൽ ഹാർദമായി സ്വാഗതം ചെയ്തു.

ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസവും അർപ്പണമനോഭാവവും ദീർഘവീക്ഷണവും കൊണ്ട് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ നേതൃത്വത്തിൽ ഇതുവരെ ചർച്ച് കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പരാമർശിച്ചു. അമേരിക്കയിലെ കുടിയേറ്റക്കാരായ സിറോ മലബാർ, ക്നാനായ സഭാവിശ്വാസികൾക്ക് അദ്ദേഹം മാർഗദർശിയായി നിലകൊണ്ടതിനെയും പ്രകീർത്തിച്ചു. ചർച്ചിന്‍റെ പ്രവർത്തനങ്ങൾ സുഗമവും ഫലപ്രദവുമായ മുന്നോട്ടുകൊണ്ടുപോകുന്നതിന് മാർ അങ്ങാടിയത്ത് അനുഭവിച്ച വേദനയും യാതനയും ത്യാഗങ്ങളും സ്മരിക്കാനും അദ്ദേഹം മറന്നില്ല. മാർ അങ്ങാടിയത്ത് കോറിയിട്ടിരിക്കുന്ന സഭയുടെ സുവർണ ചരിത്രവും പാരന്പര്യവും വരുംതലമുറയും ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്‍റെ ആവശ്യകതയും ഓർമ്മപ്പെടുത്തി.

മോസസിനുശേഷം ജോഷ്വയെ ഇസ്രായേൽ ജനതയുടെ നല്ല ഇടയനായി ദൈവം നിയോഗിച്ചതിന് സമാനമായാണ്, അങ്ങാടിയത്തിൽ നിന്ന് ജോയി ആലപ്പാട്ടിന് സ്ഥാനം കൈമാറുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യകാലം മുതൽ സഭയ്ക്കൊപ്പം ഉണ്ടായിരുന്നതുകൊണ്ടുതന്നെ മാർ ജോയി ആലപ്പാട്ടിന് ഇവിടുത്തെ വിശ്വാസസമൂഹത്തിന്‍റെ ഹൃദയം നന്നായി അറിയാമെന്ന ബോധ്യവും അദ്ദേഹം പങ്കുവച്ചു.

സ്വന്തം സംസ്കാരം വെടിയരുത്: അപ്പോസ്തലിക് നുൻസിയോ മാർ ക്രിസ്റ്റോഫി പിയർ

മാർപാപ്പയുടെ പ്രതിനിധികളായി മാറാൻ ഏറ്റവും അത്യാവശ്യമായി വേണ്ടത് നിരീക്ഷണപാടവമാണെന്ന് അപ്പോസ്തലിക് നുൻസിയോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫി പിയർ അഭിപ്രായപ്പെട്ടു. ആർക്കും അസൂയ തോന്നിപ്പോകുന്ന വിധം ഡയോസസ് 21 വർഷംകൊണ്ട് മുന്നിരയിലാക്കാൻ പ്രയത്നിച്ച ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനെ ക്രിസ്റ്റോഫേ പിയർ അഭിനന്ദിച്ചു.

ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ചർച്ച് നൽകിയ സഹായങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കാലം മാറിയെന്നും സൗന്ദര്യത്തിലോ വലിയ കാറിലോ ഭൗതിക നേട്ടങ്ങളിലോ അല്ല ആളുകൾ ആകൃഷ്ടരാകുന്നതെന്നും, അവനവന്‍റെ സംസ്കാരത്തിൽ ഉൗന്നിക്കൊണ്ടുള്ള വിശ്വാസത്തിലാണെന്നും പിയർ കൂട്ടിച്ചേർത്തു.

റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു.
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്‍റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം(84) അന്തരിച്ചു.
സൂസൻ ഫിലിപ്പിന്‍റെ സംസ്കാരം ബുധനാഴ്ച.
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്‍റെ(ജോബി) ഭാര്യ സൂസൻ ഫിലിപ്പി
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്‍റെ സംസ്കാരം ബുധനാഴ്ച.
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ് തെള്ളിയിലിന്‍റെ(48) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ബു
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു.
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്.
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചതായി യുഎസ് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗം (സി