• Logo

Allied Publications

Middle East & Gulf
പ്രവാസി കുടുംബങ്ങൾക്ക് കാവലാളായി കേരള സർക്കാർ ഉണ്ടാകും : പി.കെ.ബിജു
Share
റിയാദ് : ഉപജീവന മാർഗം തേടി പ്രവാസം സ്വീകരിച്ച മലയാളികൾ സ്വന്തം നാടിനൊരു പ്രശ്നം വരുന്പോൾ മറ്റെല്ലാം മറന്ന് കൈയയച്ച് സഹായിക്കുന്നവരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു അഭിപ്രായപ്പെട്ടു. കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനം റിയാദിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഈ അടുത്ത കാലങ്ങളിലായി നേരിട്ട പ്രകൃതി ദുരന്തങ്ങളിലും മഹാമാരികളിലും നാം അത് അനുഭവിച്ചറിഞ്ഞതാണെന്നും, മലയാളികൾ മാത്രമല്ല മലയാളികൾ ജോലിചെയ്യുന്നിടത്തെ ഭരണകർത്താക്കളും സഹപ്രവർത്തകരും കേരളത്തെ അത്രമേൽ ചേർത്തു പിടിക്കുന്നവരാണ്. പ്രവാസികളെ ചേർത്തു പിടിച്ച സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും, പ്രവാസികൾക്ക് സ്വന്തം കുടുംബത്തെ ഓർത്ത് വ്യാകുലപ്പെടേണ്ടതില്ലെന്നും, പ്രവാസി കുടുംബങ്ങൾക്ക് കാവലാളായി കേരള സർക്കാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേളി പതിനൊന്നാമത് കേന്ദ്ര സമ്മേളനം മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ടി. ശിവദാസമേനോന്‍റെ നാമധേയത്തിലുള്ള നഗരിയിൽ നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്‍റെ ആദ്യ ദിവസം പൊതു സമ്മേളനമായും, രണ്ടാം ദിവസം പ്രതിനിധി സമ്മേളനവുമായാണ് നടന്നത്. ബത്ഹ ഏരിയ അംഗം മനോജിന്‍റെ നേതൃത്വത്തിൽ കേളി അംഗങ്ങളും കുടുംബവേദി അംഗങ്ങളും ചേർന്ന് ആലപിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം ആമുഖ പ്രസംഗം നടത്തി. പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത് താൽക്കാലിക അധ്യക്ഷനായി.

ഹാഷിം കുന്നത്തറ രക്തസാക്ഷി പ്രമേയവും, പ്രഭാകരൻ ബേത്തൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി കണ്‍വീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സെബിൻ ഇഖ്ബാൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പന്ത്രണ്ട് ഏരിയകളിൽ നിന്നായി 32 പേർ ചർച്ചയിൽ പങ്കെടുത്തു. രാഷ്ട്രീയ ചർച്ചകൾക്ക് പി.കെ.ബിജുവും സംഘടനാ ചർച്ചകൾക്ക് ടി.ആർ.സുബ്രഹ്മണ്യൻ, സെബിൻ ഇഖ്ബാൽ എന്നിവരും മറുപടി പറഞ്ഞു.

സെബിൻ ഇഖ്ബാൽ, സുനിൽ തിരുവനന്തപുരം, സജിത്ത്.കെ.പി, നസീർ മുള്ളൂർക്കര (മലാസ്), സുരേഷ് കണ്ണപുരം, ഷിബു തോമസ്, ഹുസൈൻ മണക്കാട് (ന്യൂസനയ്യ), ജോസഫ് ഷാജി, രാജൻ പള്ളിത്തടം, പ്രദീപ് കൊട്ടാരത്തിൽ, ലിപിൻ പശുപതി (അൽ ഖർജ്), അബ്ദുൽ ഗഫൂർ, ജാഫർ ഖാൻ (സനയ്യ അർബയീൻ), രജീഷ് പിണറായി, രാമകൃഷ്ണൻ, ബിജു തായന്പത്ത് (ബത്ഹ), മധു ബാലുശ്ശേരി, കിഷോർ ഇ നിസാം, മധു പട്ടാന്പി, പ്രദീപ് ആറ്റിങ്ങൽ (ബദിയ്ഹ), സുനിൽ സുകുമാരൻ, ബിജി തോമസ്, സതീഷ് കുമാർ വളവിൽ, സുരേഷ് ലാൽ (റോദ), കാഹിം ചേളാരി, ഹാഷിം കുന്നത്തറ (സുലൈ), റഫീഖ് ചാലിയം, ഷാജി റസാഖ് (അസീസിയ), നൗഫൽ (ഉമ്മുൽ ഹമ്മാം), സജീവൻ (നസീം), നിസാറുദ്ധീൻ (മുസാഹ്മിയ) എന്നിങ്ങനെ പന്ത്രണ്ട് ഏരിയകളിൽ നിന്നായി 31 അംഗ കേന്ദ്ര കമ്മറ്റിയെയും, സെബിൻ ഇഖ്ബാൽ (പ്രസിഡൻറ്), സുരേഷ് കണ്ണപുരം (സെക്രട്ടറി), ജോസഫ് ഷാജി (ട്രഷറർ), അബ്ദുൽ ഗഫൂർ, രജീഷ് പിണറായി (വൈസ് പ്രസിഡൻറ്), സുനിൽ തിരുവനന്തപുരം, മധു ബാലുശ്ശേരി (ജോയിന്‍റ് സെക്രട്ടറി), സുനിൽ സുകുമാരൻ (ജോയിന്‍റ് ട്രഷറർ), കാഹിം ചേളാരി എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് സമ്മേളനത്തിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു.

സതീഷ്കുമാർ വളവിൽ, ജയൻ പെരുനാട്, സുരേഷ് ലാൽ, നസീർ മുള്ളൂർക്കര (രജിസ്ട്രേഷൻ), ചന്ദ്രൻ തെരുവത്ത്, സതീഷ് കുമാർ പ്രമദം, പ്രദീപ് കൊട്ടാരത്തിൽ (പ്രസീഡിയം) ടി.ആർ.സുബ്രഹ്മണ്യൻ, സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, സുരേഷ് കണ്ണപുരം, ഷമീർ കുന്നുമ്മൽ (സ്റ്റിയറിങ് കമ്മിറ്റി) മധു ബാലുശ്ശേരി, ഷാജി റസാഖ്, അഷ്റഫ് പൊന്നാനി, മനോഹരൻ നെല്ലിക്കൽ (മിനുട്സ്), പ്രദീപ് ആറ്റിങ്ങൽ, ഗഫൂർ ആനമങ്ങാട്, നാസർ കാരക്കുന്ന്, നൗഫൽ പുവ്വകുറിശ്ശി, അജിത് ഖാൻ (പ്രമേയം), കാഹിം ചേളാരി, ഷാൻ മഞ്ഞപ്പാറ, സമദ്, സുധീർ, നൗഫൽ യു.സി.(ക്രഡൻഷ്യൽ) എന്നീ സബ്കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു. നൗഫൽ യു.സി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഹുസൈൻ മണക്കാട് (വളണ്ടിയർ കപ്റ്റൻ) അബ്ദുൽ ഗഫൂർ, സുരേന്ദ്രൻ, റഷീദ് ( ഭക്ഷണം), അലി പട്ടാന്പി, റിയാസ് പള്ളത്ത് ( സ്റ്റേജ് ആൻഡ് ഡക്റേഷൻ) മധു പട്ടാന്പി, റഫീഖ് പാലത്ത് ( ഗതാഗതം), സതീഷ് വളവിൽ, നസീർ മുള്ളൂർക്കര (പബ്ലിസിറ്റി) എന്നീ സബ് കമ്മറ്റികളും സമ്മേളന നടത്തിപ്പിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സുരേഷ് കണ്ണപുരം സമ്മേളനത്തിന് നന്ദി പറഞ്ഞു.

51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി.