• Logo

Allied Publications

Middle East & Gulf
ഐഎംസിസി കുവൈറ്റ് മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു
Share
കുവൈറ്റ്: ഐഎൻഎൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്കുലർ ഇന്ത്യ ക്യാന്പയിന്‍റെ ഭാഗമായി ഐഎംസിസി കുവൈറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 23ന് രാവിലെ ബദറിൽ സമ മെഡിക്കൽ സെന്‍റർ ഫർവാനിയയിലാണ് മെഡിക്കൽ ക്യാന്പ്. ഐ എൻഎൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ പരിപാടിയുടെ പോസ്റ്റർ ബദര അൽ സമ ജനറൽ മാനേജർ അബ്ദുറസാക്കിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഐഎംസിസി കുവൈറ്റ് കമ്മിറ്റി ട്രഷറർ അബൂബക്കർ എ.ആർ നഗർ ചടങ്ങിൽ സംബന്ധിച്ചു.

മെഡിക്കൽ ക്യാന്പിൽ ഷുഗർ, കൊളസ്ട്രോൾ, ലിവർ സ്ക്രീനിംഗ്, കിഡ്നി സ്ക്രീനിംഗ് തുടങ്ങിയ പരിശോധനകളും സൗജന്യ ഡോ. കണ്‍സൾട്ടേഷനും ലഭിക്കും. ക്യാന്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ +965 502 47644, 66882499 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത