• Logo

Allied Publications

Middle East & Gulf
ഗതാഗതക്കുരുക്ക് രൂക്ഷം; സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തനസമയം മാറ്റുന്നു
Share
കുവൈറ്റ് സിറ്റി : രാജ്യത്ത് ഗതാഗതക്കുരുക്ക് അതി രൂക്ഷമാകുന്നു. ട്രാഫിക് കുരുക്ക് പരിഹരിക്കുവാൻ സ്കൂളുകളുടെയും ഓഫീസുകളുടെയും പ്രവർത്തന സമയം മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂളുകൾ ആരംഭിച്ചതോടെ പ്രധാന നിരത്തുകളെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് സെക്രട്ടറി എഞ്ചിനിയർ ഫഹദ് അൽ ഒതൈബി ആവശ്യപ്പെട്ടു.

സർക്കാർ ഓഫീസുകളും സ്കൂളുകളും ഒരേ സമയത്തായതിനാൽ റോഡുകളിൽ രൂക്ഷമായ രീതിയിലാണ് തിരക്ക് അനുഭവപ്പെടുന്നത്. പ്രധാന നിരത്തുകളിലും സ്കൂൾ പരിസരങ്ങളിലും പട്രോൾ യൂണിറ്റുകളെ പ്രത്യേകമായി വിന്യസിക്കുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങളിലൂടെയും ജോലി സമയം ക്രമീകരിക്കുന്നതിലൂടെയും ഗതാഗത കുരുക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് ഫഹദ് അൽ ഒതൈബി പറഞ്ഞു.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത