• Logo

Allied Publications

Middle East & Gulf
നിരക്ഷരത ഉത്തരേന്ത്യൻ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു; പരിഹാരം വിദ്യാഭ്യാസത്തിലൂടെ മാത്രം ഡോ. സുബൈർ ഹുദവി
Share
റിയാദ്: ഇന്ത്യ പാക് വിഭജനത്തിന്‍റെ മുറിവുകൾ ഇപ്പോഴും ഉത്തരേന്ത്യയിൽ നിലനിൽക്കുകയാണെന്നും നിരക്ഷതയും നേതൃത്വമില്ലായ്മയും അവിടുത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുണ്ടെന്നും ക്രിയാത്മകയായി മുന്നേറിയാൽ അതിൽ നിന്ന് രക്ഷനേടാനാവുമെന്നും ഡോ. സുബൈർ ഹുദവി ചേകന്നൂർ അഭിപ്രായപ്പെട്ടു. റിയാദ് എസ്ഐസി, ദാറുൽഹുദാ റിയാദ് കമ്മിറ്റി, ഹാദിയ റിയാദ് ചാപ്റ്റർ എന്നിവ സംയുക്തമായി ബത്ഹയിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ പാക് വിഭജന കാലത്ത് ന്യൂനപക്ഷങ്ങളുടെ നേതൃത്വം ഭൂരിഭാഗവും പാകിസ്ഥാനിലേക്ക് പോയി. അതോടെ അവർ നായകരില്ലാത്ത, ദിശാബോധമില്ലാത്ത സമൂഹമായി മാറി. മക്കൾക്ക് വിദ്യാഭ്യാസം നൽകാനോ സ്വന്തം സംസ്കാരം നിലനിർത്താനോ അവർക്ക് സാധിച്ചില്ല. വിദ്യാഭ്യാസം അവകാശമാണെന്ന് പ്രഖ്യാപിക്കുന്പോഴും അത് താഴെ തട്ടിലേക്ക് എത്തിക്കുന്ന ആരും ന്യൂനപക്ഷങ്ങളെ തേടിയെത്തിയില്ല. അവർക്ക് പ്രതീക്ഷയും ദിശാബോധവും നൽകാനുതകുന്ന ആരും അവിടെ ഉണ്ടായിരുന്നില്ല. ഇത് കാരണം സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് അവർ വളരെയധികം പിന്നോട്ട് പോയി. ക്രിയാത്മകമായി മുന്നേറിയാൽ എല്ലാ പ്രതിസന്ധിയും പരിഹരിക്കപ്പെടുമെന്നും സീമാഞ്ചൽ പ്രദേശത്ത് താൻ നടത്തുന്ന വിദ്യാഭ്യാസ സാംസ്കാരിക വിപ്ലവം മുൻനിർത്തി അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികളെ അതിജീവിച്ചാണ് കേരളത്തിൽ ന്യൂനപക്ഷം നിലിവിലെ അവസ്ഥ കൈവരിച്ചത്. കഴിഞ്ഞ കാലങ്ങളിലെ വിവിധ ഘട്ടങ്ങളിൽ പൂർവകർ നടത്തിയ അശ്രാന്തപരിശ്രമത്തിന്‍റെ ഫലമാണ് നിലവിലെ നേട്ടങ്ങളുടെ നിദാനം. ഇന്നത്തെ സുഖസൗകര്യങ്ങൾ ഒരിക്കലും പെട്ടെന്ന് ഉടലെടുത്തല്ല. അതിന് നാം നന്ദിയുള്ളവരാകണം. വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന മലപ്പുറം ജില്ലയിൽ സർക്കാർ പദ്ധതികൾ തഴെ തട്ടിലെത്തിക്കാൻ വിജയഭേരിയടക്കമുള്ള പദ്ധതികൾ നടപ്പാക്കിയപ്പോൾ എസ്എസ്എൽസിയിൽ മികച്ച വിജയം നേടാനായത് നമുക്ക് മുന്നിലുണ്ട്. ഏത് പ്രതിസന്ധിയെയും അതിജീവിച്ച് മുന്നേറാൻ സാധിക്കുമെന്നും അതിന് കൂട്ടായ പ്രവർത്തനം വേണമെന്നും ഡോ. സുബൈർ പറഞ്ഞു.

ബശീർ ഫൈസി ചുങ്കത്തറ പ്രാർഥന നിർവഹിച്ചു. ഹാദിയ റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജാഫർ ഹുദവി സ്വാഗതം പറഞ്ഞു. എസ്ഐസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് കോയ വാഫി അധ്യക്ഷത വഹിച്ചു. ഡോ. സുബൈർ ഹുദവിക്ക് എസ്ഐസി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ശാഫി ദാരിമി പുല്ലാര ഉപഹാരം നൽകി. എസ്ഐസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടന ശാക്തീകരണത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന തഖ്വിയ ത്രൈമാസ കാന്പയിൻ പ്രഖ്യാപനം സെൻട്രൽ കമ്മിറ്റി ചെയർമാൻ മുഹമ്മദ് കോയ തങ്ങളും കാന്പയിൻ വിശദീകരണം എജ്യു വിംഗ് കണ്‍വീനർ ശാഫി മാസ്റ്ററും നിർവഹിച്ചു. നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് സൈദലവി ഫൈസി പനങ്ങാങ്ങര, ദാറുൽ ഹുദാ റിയാദ് ചാപ്റ്റർ ജനറൽ സെക്രട്ടറി മൊയ്തീൻ കുട്ടി തെന്നല, അബ്ദുല്ല വല്ലാഞ്ചിറ ഒഐസിസി ആശംസ നേർന്നു. എസ്ഐസി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇൻചാർജ് ശുഐബ് വേങ്ങര നന്ദി പറഞ്ഞു.

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു.
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല.