• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ എംബസിയിൽ അധ്യാപകദിനം ആഘോഷിച്ചു
Share
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയിൽ അധ്യാപകദിനം ആഘോഷിച്ചു. ആഘോഷത്തോടനുബന്ധിച്ച് എംബസിയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി സൗഹൃദ സന്ദർശനം സംഘടിപ്പിച്ചു. 200 ലേറെ ഇന്ത്യൻ വിദ്യാർഥികൾ പങ്കെടുത്തു. അംബാസഡർ സിബി ജോർജ് വിദ്യാർഥികളെയും അധ്യാപകരെയും സ്വാഗതം ചെയ്തു.

എംബസിയുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ ഇത്തരം സന്ദർശനങ്ങൾ സഹായിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യൻ കലകളും സംസ്കാരവും പ്രോൽസാഹിപ്പിക്കുന്നതിൽ വിദ്യാർഥികളുടെ പങ്ക് എടുത്തു പറഞ്ഞു. ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങളിൽ വിശദീകരിക്കുന്ന വിഡിയോ പ്രദർശനവും, ’ഇൻട്രൊക്ക്ഷൻ ടു സിവിൽ സർവിസ്’എന്ന വിഷയത്തിൽ പ്രസന്േ‍റഷനും നടന്നു. എംബസിയും പരിസരവും വിദ്യാർഥികൾ സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി ആശയവിനമയവും നടത്തുകയും ചെയ്തു.

51000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി.
റിയാദ് : 2010ൽ ഹൗസ് ഡ്രൈവർ വിസയിലെത്തിയ റിയാദിലെത്തിയ തിരുവനന്തപുരം ആശ്രമം സ്വദേശി ബ്രൂണോ സെബാസ്റ്റ്യൻ പീറ്റർ(65) ഒടുവിൽ വീ
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല.
റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം.
അബുദാബി: മുക്കാൽ നൂറ്റാണ്ടിനിടയിലെ റിക്കാർഡ് മഴ പെയ്തതിന്‍റെ കെടുതികളിൽനിന്നു യുഎഇ കരകയറുന്നു.
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല.
കണ്ണൂർ: നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ അജ്മാനില്‍ അപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാരയിലെ കെ.പി.
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി.