• Logo

Allied Publications

Middle East & Gulf
ബികെഎസ് ഇന്‍റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2022
Share
മനാമ: ബഹ്റിൻ കേരളീയ സമാജം ഫിലിം ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബികെഎസ് ഇന്‍റർനാഷണൽ ഷോർട്ട് ഫിലിംഫെസ്റ്റിവൽ 2022ന്‍റെ ഒൗദ്യോഗിക ലോഗോ പ്രകാശനം ഇന്നലെ വൈകിട്ട് കേരളീയ സമാജത്തിൽ ് വിശിഷ്ട വക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കരയ്ക്കലും ചേർന്ന് നിർവഹിച്ചു.

മൈക്രോ ഫിലിം (5 മിനിറ്റ് ദൈർഘ്യം വരെ) ഷോർട്ട് ഫിലിം( 30 മിനിറ്റ് ദൈർഘ്യം വരെ ) എന്നീ മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന ഹൃസ്വ ചിത്രങ്ങളിൽ വിദഗ്ദ്ധ ജൂറി തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് പുരസ്കാരവും പ്രശസ്തി പത്രവും നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ദിലീഷ് കുമാർ 39720030 (ബി കെ എസ് മെന്പർഷിപ്പ് സെക്രട്ടറി, ഫിലിം ക്ലബ് ഇൻചാർജ് ), അരുണ്‍ ആർ പിള്ള 34020650 (ബി കെ എസ് ഫിലിം ക്ലബ് കണ്‍വീനർ ).

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത