• Logo

Allied Publications

Europe
ലുഫ്ത്താൻസ പൈലറ്റുമാരുടെ സമരം യാത്രക്കാരെ വലച്ചു
Share
ബെർലിൻ: ജർമൻ വിമാനക്കന്പനിയായ ലുഫ്ത്താൻസ പൈലറ്റ് യൂണിയൻ പ്രഖ്യാപിച്ച ഏകദിന സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയത് ജർമനിയിലെ യാത്രക്കാരെ ദുരിതത്തിലാക്കി.

പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് ലോകവ്യാപകമായി ജർമനിയിലേക്കും തിരിച്ചുമുള്ള 800ലധികം വിമാനങ്ങൾ റദ്ദാക്കി. ഏകദേശം 130,000 യാത്രക്കാരെ പണിമുടക്ക് ബാധിച്ചു. സമരത്തെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി. ജർമനിയിലേക്കുള്ള രണ്ട് വിമാനങ്ങളാണ് ലുഫ്ത്താൻസ റദ്ദാക്കിയത്. ഇതിന്‍റെ ഭാഗമായാണ് ഡൽഹിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കും മ്യൂണിക്കിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരും ബന്ധുക്കളും പ്രതിഷേധിച്ചു. യാത്രക്കാരിൽ ഭൂരിഭാഗവും പുതിയ വിന്‍റർ സെമസ്റ്ററിലേയ്ക്കുള്ള വിദ്യാർഥികളായിരുന്നു.

5,000 ലുഫ്താൻസ പൈലറ്റുമാരാണ് വെള്ളിയാഴ്ച വാക്കൗട്ട് ചെയ്യാൻ ആവശ്യപ്പെട്ട് പൈലറ്റ് യൂണിയൻ കോക്ക്പിറ്റ് ഒരു മുഴുവൻ ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും ജർമ്മൻ എയർലൈൻസും തമ്മിലുള്ള ശന്പള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടി. റദ്ദാക്കലുകളോ നീണ്ട കാലതാമസമോ ഉണ്ടായാൽ, അവർക്ക് റീഫണ്ടിനും ഒരുപക്ഷേ നഷ്ടപരിഹാരത്തിനും അർഹതയുണ്ട്.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ