• Logo

Allied Publications

Europe
ഇന്ത്യൻ വിദ്യാർഥികൾക്ക് യുകെ പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിച്ചു
Share
ലണ്ടൻ: ബ്രിട്ടണിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ വിസ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാക്കാൻ പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിക്കും. 500 പൗണ്ട് അധികം നൽകിയാൽ അഞ്ചുദിവസത്തിനുള്ളിൽ വിസ അപേക്ഷയിൽ തീരുമാനം അറിയുന്ന സംവിധാനമാണ് പ്രയോരിറ്റി വിസ. 800 പൗണ്ട് അധികം നൽകിയുള്ള സൂപ്പർ പ്രയോരിറ്റി വിസയിൽ അപേക്ഷ നൽകി 24 മണിക്കൂറിനകം തീരുമാനം അറിയാം. ഇന്ത്യയിൽനിന്നും സ്റ്റുഡന്‍റ് വിസയ്ക്കുള്ള അപേക്ഷകൾ ക്രമാതീതമായി വർധിക്കുകയും അപേക്ഷകളിേ·ലുള്ള കാത്തിരുപ്പു സമയം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നതിന് മുൻഗണന ലഭിക്കുന്ന പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിക്കുന്നതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് അറിയിച്ചു.

പ്രയോരിറ്റി വിസകൾക്ക് അപേക്ഷിക്കുന്പോൾ നിലവിലെ അപേക്ഷാഫീസിനൊപ്പം 500 പൗണ്ട് (ഏകദേശം 45,000 രൂപ) അധികമായി നൽകണം. ഇതുനൽകിയാൽ വിസ അപേക്ഷയിേ·ൽ അഞ്ചു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. സൂപ്പർ പ്രയോരിറ്റി വിസയ്ക്ക് അധികമായി നൽകേണ്ടത് 800 പൗണ്ടാണ്. ഏകദേശം 75,000 രൂപ ഇങ്ങനെ അധിക ഫീസ് നൽകി അപേക്ഷിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ തീരുമാനം അറിയാം. സാധാരണ 15 ദിവസത്തിനുള്ളിൽ സ്ററുഡന്‍റ് വിസകൾ പ്രോസസ് ചെയ്ത് തീരുമാനം ഉണ്ടാകുമെന്നാണ് ഹോം ഓഫിസ് വെബ്സൈറ്റിൽ പറയുന്നതെങ്കിലും മുപ്പതു ദിവസം കഴിഞ്ഞും തീരുമാനം അറിയാൻ പലരും കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇന്ത്യൻ വിദ്യർഥികളുടെ അപേക്ഷാ ബാഹുല്യം തന്നെയാണ് ഇതിനു പ്രധാന കാരണം. ഇത്തരത്തിൽ ആവശ്യക്കാർ അധികമായ സാഹചര്യത്തിലാണ് ഇന്ത്യൻ വിദ്യാർഥികൾക്കും പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിക്കുന്നത്.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.