• Logo

Allied Publications

Europe
മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ട് നോന്പ് ആചാരണവും ഇടവക തിരുനാളും
Share
ലെസ്റ്റർ യുകെയിലെ ലെസ്റ്റർ നഗരത്തിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ട് നോന്പ്ആചാരണവും ഇടവക തിരുനാളും സെപ്റ്റംബർ ഒന്ന് മുതൽ പതിനൊന്ന് വരെ ആഘോഷിക്കുന്നു .

സെപ്റ്റംബർ ഒന്നിന് മദർ ഓഫ് ഗോഡ് പള്ളിവികാരിയും സെന്‍റ്അൽഫോൻസാ സീറോ മലബാർ മിഷൻ ഡയറക്ടറുമായ ഫാ. ജോർജ് ചേലക്കൽ കൊടിയേറ്റ്നടത്തുന്നതുകൂടി ലെസ്റ്റർ ഇടവക തിരുന്നാൾ ചടങ്ങുകൾക്ക്തുടക്കമാവും . തുടർന്ന് എട്ട് ദിനവും ദിവസേന ഇംഗ്ലീഷിലും മലയാളത്തിലും വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ ആരാധനയുംദീവ്യകാരുണ്യത്തിന്‍റെ വാഴ്വും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ് .

എട്ട് നോന്പിന്‍റെ നാലാം ദിനം നോട്ടിംഗ്ഹാം ബിഷപ് റൈറ്റ് റവ. പാട്രിക്മക് ക്വിനിയുടെ മുഖ്യ കാർമികത്തിൽ ഇന്‍റർനാഷണൽ കുർബാന നടക്കും . വിവിധരാജ്യക്കാരും ഭാഷക്കാരുമായ ഇടവകസമൂഹംഅവരുടെ നാടിന്‍റെ പരന്പരാഗതവസ്ത്രങ്ങൾ അണിഞ്ഞാണ് തിരുകർമ്മങ്ങളിൽ പങ്കുചേരുക .

സെപ്റ്റംബർ പതിനൊന്നാം തീയതി ഞായറാഴ്ച ഇടവക തിരുനാൾ ദിനത്തിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയുടെ ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ പിതാവ് തിരുന്നാൾ കുർബാനയ്ക്ക് നേതൃത്വം നൽകും . തുടർന്ന് ലദീഞ്ഞും പ്രദിക്ഷണവും നടക്കും . 2022 ലെസ്റ്റർ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട്കലാപരിപാടികളും സ്നേഹവിരുന്നും നടക്കും.

യുകെയിലെ മലയാളി കുടിയേറ്റകാലം മുതൽ പ്രശസ്തമാണ് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയവും അവിടുത്തെ ഇടവക തിരുന്നാളും. മലയാളി എന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സ്വന്തം നാട്ടിലെതിരുന്നാളാഘോഷങ്ങളുടെ ഒരു പുനരവൽകരണമായാണ് വർഷങ്ങൾ മുൻപ് മുതൽ ലെസ്റ്ററിലെ പള്ളിപെരുനാൾ ്്നടന്നു പോന്നത് . വിശ്വാസിസമൂഹവും തീക്ഷണതയോടെ അണിചേരുന്ന തിരുകർമ്മങ്ങളും ഭക്തിസാന്ദ്രവുംപ്രൗഢഗംഭീരവുമായ പ്രദിക്ഷണവും, ദേവാലയ പരിസരത്ത് ചിന്തിക്കടകളും നാടൻ ഭക്ഷണമൊരുക്കുന്ന തട്ടുകടകളും ദേവാലയമുറ്റത്ത് ഒരുങ്ങുന്ന വേദിയിൽ വേദിയിൽ നാട്ടിൽ നിന്നുമെത്തുന്ന പ്രശസ്തരായകലാകാര·ാരുടെ കലാവിരുന്നും തുടർന്ന് വർണരാജികൾ വിരിയിക്കുന്ന ആകാശവിസ്മയങ്ങളും ഒക്കെനിറഞ്ഞതായിരുന്നു ലെസ്റ്ററിലെ യുകെയിലെങ്ങും പ്രശ്സതമായ ലെസ്റ്റർ തിരുന്നാൾ .

പരിശുദ്ധ ദൈവമാതാവിനെ ആദരിക്കുന്ന സഹോദരസമുദായങ്ങളെയും ഒന്നുചേർത്ത് എട്ടുനോന്പ് ആഘോഷങ്ങളെയും ഇടവക തിരുന്നാൾ ദിനങ്ങളെയും നാടിന്‍റെ ആത്മീയഉണർവ്വിനുള്ള അവസരമായിഉയർത്തുകയാണ് മദർ ഓഫ് ഗോഡ് ഇടവകയും ഫാ.ജോർജ് ചേലക്കൽ എന്ന ഇടയനും തീഷ്ണതയുള്ള വിശ്വാസസമൂഹവും .

പരിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിൽ സമർപ്പിച്ചിരിക്കുന്ന ഈ പള്ളിൽ നടക്കുന്ന എട്ടുനോന്പ് ്ആചരണത്തിന്‍റെയും ഇടവക തിരുന്നാളിലെയും തിരുകർമ്മങ്ങളിൽ പങ്കുകൊണ്ടു ദൈവാനുഗ്രം പ്രാപിക്കാൻഎല്ലാ വിശ്വാസികളെയും പള്ളി വികാരിയും ഇടവകസമൂഹ പ്രതിനിധികളും ഇടവക സമൂഹവും ക്ഷണിക്കുന്നു.

മെഗാ തിരുവാതിരയുമായി കലാഭവൻ ലണ്ടൻ.
ലണ്ടൻ: ലണ്ടനിലെ ബെക്ക്റ്റനിലുള്ള കിംഗ്സ് ഫോർഡ് കമ്യൂണിറ്റി സ്കൂൾ ഹാളിൽ വച്ചു നടക്കുന്ന "ആരവം 2023' എന്ന പരിപാടിയിൽ വച്
യൂറോസോണില്‍ പണപ്പെരുപ്പം കുറഞ്ഞു.
ബ്രസല്‍സ്: യൂറോസോണ്‍ പണപ്പെരുപ്പം 4.3 ശതമാനമായി കുറഞ്ഞു.
യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞ സംഭവം; പ്രതിഷേധമറിയിച്ച് ഇന്ത്യ.
ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖലിസ്ഥാന്‍ അനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ ബ്രിട്ടന്‍ സര്‍ക്കാരിനെ ഇന്ത്യ പ്രതി
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവ റീജയൻ മത്സരങ്ങൾ ഇന്ന്‌ മുതൽ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ റീജനൽ മത്സരങ്ങൾ ഇന്ന്‌ മുതൽ ആരംഭിക്കും.
മറിയാമ്മ തോമസിന്‍റെ സംസ്കാരം ഇന്ന്.
റാന്നി: ജര്‍മനിയിലെ വുപ്പര്‍ട്ടാലിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ലോട്ടസ് ട്രാവല്‍സ് എംഡി സണ്ണി തോമസിന്‍റെ അമ്മയും റാ