• Logo

Allied Publications

Middle East & Gulf
നവോദയ യുവജനവേദി സെമിനാർ സംഘടിപ്പിച്ചു
Share
ജിദ്ദ: ഏറ്റവും അധികം അഭ്യസ്തവിദ്യരായ യുവാക്കളെ ജോലി നൽകാതെ തെരുവിലേക്കയക്കുന്ന ഭരണ കൂടമായി മോദി സർക്കാർ മാറി എന്ന് ജിദ്ദ നവോദയ യുവജനവേദി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു കൊണ്ട് നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു .

എന്‍റെ ഇന്ത്യ , എവിടെ ജോലി , എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി ഓഗസ്റ്റ് 15 ന് ഡി വൈ എഫ് ഐ നാട്ടിൽ നടത്തിയ ഫ്രീഡം സ്ട്രീറ്റിന് ഐക്യദാർട്യം പ്രഖ്യാപിച്ചാണ് നവോദയ യുവജനവേദി സെമിനാർ സംഘടിപ്പിച്ചത് .

ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണം ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസൃതമായി സാംസ്കാരിക ഇടങ്ങളെ മാറ്റിയെഴുതുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നതും സ്കൂൾ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം വർഗീയവൽക്കരിക്കുന്നതും കൂടാതെ വിവിധ അക്കാദമിക് സ്ഥാപനങ്ങളിലും സ്വയംഭരണാധികാരമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലും ഇടപെടുകയാണ്.

ഇന്ത്യൻ സമൂഹത്തിന്‍റെ സന്പന്നമായ ജനാധിപത്യ പാരന്പര്യം കാരണം നിരവധി പണ്ഡിതരും ധൈഷണികരും കലാപ്രവർത്തകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അവരുടെ വിയോജിപ്പ് കരുത്തോടെ ഉറച്ച ശബ്ദത്തിൽ പ്രകടിപ്പിക്കാൻ ഇപ്പോഴും ധൈര്യം കാണിക്കുന്നുണ്ട്. വിയോജിക്കുന്നവരെയും യുക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയും നിശ്ശബ്ദരാക്കാൻ വിവിധ പേരുകളുള്ള, തീവ്രവാദമുള്ള, അക്രമസ്വഭാവമുള്ള സേനകളെ ആർഎസ്എസ് കെട്ടഴിച്ചുവിടുകയാണ്.

സമ്മേളനത്തിൽ യുവജനവേദി കണ്‍വീനർ ആസിഫ് കരുവാറ്റ അധ്യക്ഷനായി. ഫഹജാസ് സ്വാഗതവും ഷിബിൻ നന്ദിയും പറഞ്ഞു. യുവജനവേദി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഗോപൻ നെച്ചുള്ളി, വിവേക്, സജീർ ,റാസിഖ് ,റാഷിഖ്, ഗഫൂർ പൂക്കോടൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു.
കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ
മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു.
ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി