• Logo

Allied Publications

Middle East & Gulf
നവോദയ യുവജനവേദി സെമിനാർ സംഘടിപ്പിച്ചു
Share
ജിദ്ദ: ഏറ്റവും അധികം അഭ്യസ്തവിദ്യരായ യുവാക്കളെ ജോലി നൽകാതെ തെരുവിലേക്കയക്കുന്ന ഭരണ കൂടമായി മോദി സർക്കാർ മാറി എന്ന് ജിദ്ദ നവോദയ യുവജനവേദി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു കൊണ്ട് നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം അഭിപ്രായപ്പെട്ടു .

എന്‍റെ ഇന്ത്യ , എവിടെ ജോലി , എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി ഓഗസ്റ്റ് 15 ന് ഡി വൈ എഫ് ഐ നാട്ടിൽ നടത്തിയ ഫ്രീഡം സ്ട്രീറ്റിന് ഐക്യദാർട്യം പ്രഖ്യാപിച്ചാണ് നവോദയ യുവജനവേദി സെമിനാർ സംഘടിപ്പിച്ചത് .

ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണം ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസൃതമായി സാംസ്കാരിക ഇടങ്ങളെ മാറ്റിയെഴുതുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നതും സ്കൂൾ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം വർഗീയവൽക്കരിക്കുന്നതും കൂടാതെ വിവിധ അക്കാദമിക് സ്ഥാപനങ്ങളിലും സ്വയംഭരണാധികാരമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലും ഇടപെടുകയാണ്.

ഇന്ത്യൻ സമൂഹത്തിന്‍റെ സന്പന്നമായ ജനാധിപത്യ പാരന്പര്യം കാരണം നിരവധി പണ്ഡിതരും ധൈഷണികരും കലാപ്രവർത്തകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അവരുടെ വിയോജിപ്പ് കരുത്തോടെ ഉറച്ച ശബ്ദത്തിൽ പ്രകടിപ്പിക്കാൻ ഇപ്പോഴും ധൈര്യം കാണിക്കുന്നുണ്ട്. വിയോജിക്കുന്നവരെയും യുക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയും നിശ്ശബ്ദരാക്കാൻ വിവിധ പേരുകളുള്ള, തീവ്രവാദമുള്ള, അക്രമസ്വഭാവമുള്ള സേനകളെ ആർഎസ്എസ് കെട്ടഴിച്ചുവിടുകയാണ്.

സമ്മേളനത്തിൽ യുവജനവേദി കണ്‍വീനർ ആസിഫ് കരുവാറ്റ അധ്യക്ഷനായി. ഫഹജാസ് സ്വാഗതവും ഷിബിൻ നന്ദിയും പറഞ്ഞു. യുവജനവേദി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഗോപൻ നെച്ചുള്ളി, വിവേക്, സജീർ ,റാസിഖ് ,റാഷിഖ്, ഗഫൂർ പൂക്കോടൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍.
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതി