• Logo

Allied Publications

Middle East & Gulf
ബഹറിൻ കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാന്പ് സംഘടിപ്പിച്ചു
Share
മനാമ: ബഹറിൻ കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാന്പ് ന്ധ കളിക്കളം 2022ന്ധ കളം പിരിയൽ ചടങ്ങ് ആഗസ്റ്റ് 19ന് വെള്ളിയാഴ്ച്ച വൈകീട്ട് ക്യാന്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും പങ്കെടുത്ത വിവിധ കലാപരിപാടികളോടെ സമാപിച്ചു.

ഈ വർഷം 5നും 15നും ഇടയ്ക്കു പ്രായമുള്ള 160 കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുത്തത്. ക്യാന്പിന് നേതൃത്വം നൽകുന്നത് ചിക്കൂസ് ശിവനും, അദ്ദേഹത്തിന്‍റെ പത്നി ശ്രീമതി രാജേശ്വരി ശിവനുമാണ്.

36 വർഷക്കാലമായി ആലപ്പുഴ കേന്ദ്രമായി കുട്ടികൾക്കായി പ്രവർത്തിക്കുന്ന ചിക്കൂസ് കളിയരങ്ങിന്‍റെ ഡയറക്ടറും, ചിത്ര രചന അധ്യാപകനും, നാടക രചയിതാവും, അങ്ങിനെ കലയുടെ ഒട്ടനവധി മേഖലകളിൽ തന്‍റെ മികവ് തെളിയിച്ചിട്ടുള്ള ചിക്കൂസ് ശിവൻ 2019 ലെ ബഹ്റിൻ കേരളീയ സമാജം ഗുരു ശ്രേഷ്ട പുരസ്ക്കാര ജേതാവ് കൂടിയാണ്.

പാഠ്യ വിഷയങ്ങൾക്ക് അപ്പുറം കലയും, കളികളും, വ്യക്തിത്വ വികസനം തുടങ്ങി കേരളത്തിന്‍റെ അന്യം നിന്നുപോയ കളികളും സംസ്കാരങ്ങളും, അതോടൊപ്പം കുടുംബബന്ധങ്ങളും എല്ലാം കോർത്തിണക്കികൊണ്ടുള്ള വ്യത്യസ്തമാർന്ന ക്യാന്പിനാണ് ഈ വർഷത്തെ കളിക്കളം സാക്ഷ്യം വഹിച്ചത്.

ക്യാന്പിൽ പങ്കെടുത്ത കുട്ടികൾക്ക് തീർത്തും വസന്തകാലമായിരുന്നു ഈ വർഷം.. ക്യാന്പിന്‍റെ കലാപരിപാടികൾക്ക് പുറമെ സമാജം ഓഗസ്റ്റ് 11ന് അവതരിപ്പിച്ച " പിള്ളേരോണം', ഓഗസ്റ്റ് 18ന് നടത്തിയ ന്ധസ്വാതന്ത്ര ദിന ആഘോഷം എന്നീ ആഘോഷങ്ങളിലും ക്യാന്പിലെ 75ൽ പരം കുട്ടികൾക്ക് പങ്കെടുക്കുവാൻ അവസരം ലഭിക്കുകയുണ്ടായി. പിള്ളേരോണത്തിനു 70 കുട്ടികൾ പങ്കെടുത്തു അവതരിപ്പിച്ച "മാവേലിമന്നാ വന്നാട്ടെ ' എന്ന നൃത്ത സംഗീത നാടകം തീർത്തും ഓണക്കാലത്തെ വരവേൽക്കുന്നതായിരുന്നു, അതോടൊപ്പം ജൂനിയർ, സീനിയർ വിഭാഗം അവതരിപ്പിച്ച ഓണപ്പാട്ടും അരങ്ങേറി.

ഓഗസ്റ്റ് 19ന് നടന്ന സമാപന ചടങ്ങിൽ വിവിധ നൃത്ത, സംഗീത പരിപാടികളും ചിക്കൂസ് ശിവൻ രചനയും സംവിധാനവും നിർവഹിച്ചു. തിരുവത്താഴം എന്ന നാടകം ഏറെ ശ്രദ്ദേയമായി. ക്യാന്പിൽ അവതരിപ്പിച്ച എല്ലാ നൃത്ത രൂപങ്ങളും ചിട്ടപ്പെടുത്തിയത് ബഹിറിനിൽ അറിയപ്പെടുന്ന പ്രശസ്ത നർത്തകിയും, നൃത്ത സംവിധായക കൂടിയായ അഭിരാമി സഹരാജനാണ്. സഹായികളായി സാറ ഷാജൻ, മേഘ പ്രസന്നൻ, ഗോപിക കൃഷ്ണൻ, ദേവിക ബിജു എന്നിവരും ഉണ്ടായിരുന്നു.

മനോഹരൻ പാവറട്ടി ക്യാന്പ് ജനറൽ കണ്‍വീനർ. ഷീജ വീരമണി ക്യാന്പ് കണ്‍വീനർ, മായ ഉദയൻ, ബിനിത ജിയോ എന്നിവർ അസിസ്റ്റന്‍റ് കണ്‍വീനർമാരായും,ജയ രവികുമാർ,ഉഷ മുരളി, സിനി പോൾ, ലിൻഡ അരുണ്‍, ധന്യ അനീഷ്, തുടങ്ങിയവർ ക്യാന്പ് അധ്യാപികമാരയും, പ്രവർത്തിച്ച ക്യാന്പിനോടൊപ്പം വിനോദ് അളിയത്ത്, മനോജ് ഉത്തമൻ, വാമദേവൻ, റിയാസ്, ശ്രീഹരി എന്നിവർ അടങ്ങിയ വിപുലമായ കമ്മറ്റിയാണ് ഈ വർഷത്തെ ക്യാന്പിന് നേതൃത്തം നൽകിയത്.

കൊല്ലം പ്രവാസി അസോസിയേഷൻ വിദ്യാർഥികളെ ആദരിച്ചു.
മനാമ: വ്യത്യസ്ത മേഖലയിൽ മികവ് തെളിയിച്ച വിദ്യാർഥികളെ കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച എഡ്യൂക്കേഷൻ എക്സലൻസ് അ
കേളി കുടുംബവേദി കലാ അക്കാദമി പ്രവർത്തനം ആരംഭിച്ചു.
റിയാദ്: കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാ അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു.
ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ കലണ്ടർ പ്രകാശനം ചെയ്തു.
ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്‍റർ 2024ലേക്കുള്ള കലണ്ടർ പുറത്തിറക്കി.
അമേരിക്കയിൽ ചികിത്സയിലായിരുന്ന കുവെെറ്റ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി മരിച്ചു.
കുവൈറ്റ് സിറ്റി: അമേരിക്കയിലേക്കുള്ള പഠന യാത്രക്കിടെ ഹോട്ടലിലെ നീന്തൽക്കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ
സൗദിയിൽ നഴ്സുമാർക്ക് അവസരം.
റിയാദ്: നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിൽ വനിതാ നഴ്സുമാർക്ക് അവസരം.