• Logo

Allied Publications

Middle East & Gulf
കല കുവൈറ്റ് "എന്‍റെ കൃഷി' പുതിയ സീസണ്‍ സെപ്റ്റംബർ രണ്ടാംവാരം മുതൽ.; രജിസ്ട്രേഷൻ ആരംഭിച്ചു
Share
കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാർഷിക സംസ്കാരം നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ കല കുവൈറ്റിൻറെ നേതൃത്വത്തിൽ "എന്‍റെ കൃഷി' കാർഷിക മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15നു മത്സരം ആരംഭിച്ച് 2023 മാർച്ചിൽ അവസാനിക്കുന്ന രീതിയിലാണ് "എന്‍റ കൃഷി’’ യുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്.

ഫ്ളാറ്റുകളിലെ ബാൽക്കണികളിലും, ടെറസുകളിലും കാർഷിക വിളകൾ കൃഷി ചെയ്യാൻ താൽപര്യമുള്ള ആർക്കും മത്സരത്തിൽ പങ്കാളികളാകാം. കല കുവൈറ്റിന്‍റെ യൂണിറ്റുകളുമായി ബന്ധപ്പെട്ടു സൗജന്യമായി ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. സെപ്റ്റംബർ ആദ്യവാരം വിത്ത് വിതരണം നടത്തുകയും , കുവൈറ്റിലെ കാർഷിക രംഗത്തെ വിദഗ്ദ്ധർ അടങ്ങുന്ന സമിതി 2023 ജനവരി ആദ്യവാരം മുതൽ മാർച്ച് വരെ ഓരോ കർഷകസുഹൃത്തുക്കളെയും നേരിൽക്കണ്ട് കാർഷിക വിളകൾ വിലയിരുത്തുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്യും.

കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ ഉപയോഗം, കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാർഷിക ഇനങ്ങൾ ഒരുക്കിയിരിക്കുന്ന രീതി, അനുവർത്തിക്കുന്ന കൃഷി രീതികൾ, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികൾ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ നോക്കിയാണ് വിജയികളെ തീരുമാനിക്കുക.

എന്‍റെ കൃഷിയുടെ കമ്മിറ്റി രൂപീകരണ യോഗം അബ്ബാസിയ കല സെന്‍ററിൽ കല കുവൈറ്റ് പ്രസിഡന്‍റ് പിബി സുരേഷിന്‍റെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി ജിതിൻ പ്രകാശ് എന്‍റെ കൃഷിയുമായുള്ള ബന്ധപ്പെട്ടുള്ള വിശദീകരണം നൽകി. പരിപാടിയുടെ നടത്തിപ്പിനായി ജനറൽ കണ്‍വീനർ ആയി നവീൻ എളവയൂരിനെയും കണ്‍വീനർമാരായി ദേവദാസ്, വിജേഷ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് 97109504, 99861103, 67059835, രജിസ്ട്രേഷന് അബ്ബാസിയ 65119523, സാൽമിയ 66609752, അബുഹലീഫ 66136914, ഫഹാഹീൽ 55743396 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.www.kalakuwait.com എന്ന വെബ്സൈറ്റിലും രജിസ്ട്രേഷനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷനുള്ള അവസാന തീയതി സെപ്റ്റംബർ 10.

ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ്.
കുവൈറ്റ് സിറ്റി: ഏഴ് ശാഖകളുമായി കുവൈറ്റിൽ പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ചത
ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാസിസ്റ്റ് ഭരണം കാരണമായി: ശിവദാസൻ തിരൂർ.
റിയാദ്: ഇന്ത്യൻ ജനതയെ ഏകീകരണത്തിലേക്ക് കൊണ്ടുവരാൻ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്‍റെ പത്തുവർഷത്തെ ഭരണം വേണ്ടി വന്നു എ
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു.
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു.
അബ്ദുൾ റഹീമിന്‍റെ മോചനം; ദയാധനം തയാറെന്ന് സൗദി കോടതിയെ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദു
ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി.
മസ്‍കറ്റ്: ഒ­മാ­നില്‍ മ­ഴ­ക്കെ­ടു­തി­യില്‍ മ­രി­ച്ച­വ­രു­ടെ എ­ണ്ണം 18 ആയി.