• Logo

Allied Publications

Middle East & Gulf
കേളി പി.കൃഷ്ണപിള്ള ദിനം ആചരിച്ചു
Share
റിയാദ് : മുതിർന്ന തൊഴിലാളി വർഗ പോരാളിയും സഖാവ് എന്ന നാമധേയത്തിൽ അറിയപ്പെടുന്ന നേതാവുമായ പി.കൃഷ്ണപിള്ളയുടെ 74ാം ചരമദിനം കേളി കലാസാംസ്കാരിക വേദി സമുചിതമായി ആചരിച്ചു. ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ സെക്രട്ടറി ടി.ആർ. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു.

കേളി വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ അനുസ്മരണ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര സമരചരിത്രത്തിൽ ഒരു പങ്കും വഹിക്കാത്തവർ നയിക്കുന്ന ഇന്ത്യൻ ഭരണകൂടമാണ് ഇപ്പോൾ ഉള്ളതെന്നും ചരിത്രത്തിന്‍റെ ഭാഗമല്ലാത്തവർ നയിക്കുന്ന ഇന്ത്യയിൽ ചരിത്രത്തിന്‍റെ താളുകൾ കീറിയെറിഞ്ഞു അസംബദ്ധ കെട്ടുകഥകൾ ചരിത്ര സത്യമായി കൂട്ടി ചേർക്കുന്ന തിരക്കിലാണ്. ചരിത്രബോധമില്ലാത്ത യുവത്വത്തിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പാഠ്യ പദ്ധതികളിൽ അസത്യങ്ങൾ കുത്തി നിറക്കുകയും, ചരിത്ര ബോധമില്ലാത്തവരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളായി നിയമിച്ചും ചരിത്രം മാറ്റിയെഴുതുന്നു. പി.കൃഷ്ണപിള്ളയെ പോലുള്ള നേതാക്കൾ നടത്തിയ തീഷ്ണമായ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളും അധികാരങ്ങളും ഓരോന്നായി നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പാവങ്ങൾക്കായി പടപൊരുതി നേടിയ എല്ലാ അവകാശങ്ങളും കോർപ്പറേറ്റുകൾക്ക് വേണ്ടി അടിയറവു വയ്ക്കുകയാണ് കേന്ദ്ര സർക്കാരെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാർ, സുരേന്ദ്രൻ കൂട്ടായി, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ കേളി കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു.
കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ
മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു.
ബെര്‍ലിന്‍: ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുന്നു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി