• Logo

Allied Publications

Middle East & Gulf
ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു.
Share
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് അമീർ പട്ടണത്ത് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദാലി മണ്ണാർക്കാട്, വൈസ് പ്രസിഡന്‍റ് സലീംകളക്കര, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിദീഖ് കല്ലുപറമ്പൻ. ജില്ലാ ഭാരവാഹികളായ സമീർ മാളിയേക്കൽ, വിനീഷ് ഒതായി, സൈനുദ്ധീൻ, ശിഹാബ് അരിപ്പൻ, ഭാസ്കരൻ മഞ്ചേരി, ഷാനവാസ്‌ ഒതായി, ഉണ്ണികൃഷ്ണൻ, നൗഷാദ്, ഭാസ്കരൻ,അൻസർ നൈതല്ലൂർ, മുഹമ്മദ്‌ എടക്കര, അൻഷദ്, ഷറഫു ചിറ്റൻ, ജലീൽ സി.ടി, ശിഫ ഏരിയ അംഗങ്ങളായ, ഷുക്കൂർ, ബൈജു, ഷൌക്കത്ത്, കണ്ണൻ എന്നിവർ സംസാരിച്ചു. മഹമൂദ്, അഫീഫ്, സാദിക്ക് വടപ്പുറം, എന്നിവർ ക്യാമ്പയിന്ന് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും സെക്രട്ടറി അബൂബക്കർ മഞ്ചേരി നന്ദിയും പറഞ്ഞു.

സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദാലി മണ്ണാർക്കാട് മെമ്പർഷിപ്പിന്റ ആദ്യ കോപ്പി സലീം കളക്കരക്ക് നൽകി നിർവഹിച്ചു.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത