• Logo

Allied Publications

Americas
ഫിലഡൽഫിയയിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നു
Share
ഫിലഡൽഫിയ: "ഓണം’ എന്നു കേട്ടാൽ മലയാളിയുടെ മനസ്‌സിൽ ഓടിയെത്തുന്ന ഒത്തിരി ചിന്തകളുണ്ട് . അതിൽ സ്ഥാനം കൊണ്ട് ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഓണസദ്യ . ഈ മാസം ഓഗസ്റ്റ് 20 ന് ട്രൈസ്റ്റേറ്റ് കേരള ഫോറം അമേരിക്കൻ മലയാളികൾക്കായി ഒരുക്കുന്നത് യഥാർഥ ഓണസദ്യയെ വെല്ലുന്ന തരത്തിലുള്ള അനവധി സദ്യകളാണ്.

ഓണത്തിന് ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് വടംവലി. ഇക്കൊല്ലം ഷിക്കാഗോ, ബോസ്റ്റണ്‍ , ന്യൂയോർക് എന്നിവിടങ്ങളിലെ ദേശീയ ടീം അംഗങ്ങൾ നയിക്കുന്ന വടം വലി കാണാൻ നിരവധി ആളുകൾ ക്യാൻസ്റ്റാറ്റർ വോക്ഫെസ്റ്റിന്‍റെ പുൽത്തകിടിയിൽ ഒത്തുകൂടും . വടം വലിയുന്നതോടെ കാഴ്ചക്കാരുടെ ശരീരവും വലിഞ്ഞുമുറുകും . ആയിരക്കണക്കിന് ആളുകളുടെ ന്ധന്ധആർപ്പോ ഇർറോ’’ വിളികൾ ഉയരുന്പോൾ ഓണസദ്യക്ക് മുൻപുള്ള കായിക മാമാങ്ക സദ്യ പൊടിപൊടിക്കുമെന്നുറപ്പ് .

പിന്നീടുള്ള സദ്യ ഒരുക്കുന്നത് സുപ്രസിദ്ധ പിന്നണി ഗായകൻ ബിജു നാരായണൻ നയിക്കുന്ന ടീമിന്‍റെ വകയാണ്. പിന്നണി ഗായകനായി മുപ്പത് വർഷം പൂർത്തിയാക്കുകയാണ് ശ്രീ ബിജു നാരായണൻ . ഈയിടെ പഴയ ഗാനം റീമേക്ക് ചെയ്ത ’ ദേവദൂതർ പാടി ദേവദൂതർ പാടി ന്ധ എന്ന ഗാനം മാത്രം മതി അദ്ദേഹത്തിന്‍റെ പ്രതിഭ മനസിലാക്കാൻ .

വിവിധ തരം നൃത്തനൃത്യങ്ങൾ , ,മെഗാ തിരുവാതിര , ചെണ്ടമേളം , വടംവലി , പാരന്പര്യ വേഷവിധാനത്തിൽ ഒരുങ്ങിയെത്തുന്ന ദന്പതികൾക്കുള്ള മത്സരം, സമൂഹത്തിലെ വിവിധമേഖലകളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ചടങ്ങ് , കർഷക അവാർഡ്, തെയ്യം കഥകളി , ഓട്ടൻതുള്ളൽ , കലാ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവരെ ആദരിക്കൽ എന്നിങ്ങനെ പോകുന്നു വൈവിധ്യമാർന്ന പരിപാടികളാണ് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്‍റെ സംഘാടക സമിതിക്കാർ നമുക്കായി ഒരുക്കിടയിട്ടുള്ളത് .

പിന്നീടാണ് നാവേറുന്ന, കൊതിയൂറുന്ന യഥാർഥ സദ്യ . ഓണക്കാലത്തെ ഓർമ്മപ്പെടുത്തുന്ന ഉപ്പേരി , പപ്പടം ,പഴം, പായസം തുടങ്ങി തനി നാടൻ വിഭവങ്ങളുമായി സിത്താർ പാലസ് ന്യൂജേഴ്സി ഒരുക്കുന്ന വിഭവസമൃദ്ധമായ സദ്യ കഴിച്ച് നാം പിരിയുന്പോൾ നമ്മൾ തീർച്ചയായും പരസ്പരം പറയും..

പെരുന്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയാണ് ആഘോഷവേദിയിലെ മുഖ്യഅതിഥി. നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയിൽ എംഎൽഎ ട്രൈസ്റ്റേറ് കേരള ഫോറത്തിന്‍റെ ആദരവ് ഏറ്റുവാങ്ങും. ഇതിന്‍റെ എല്ലാ തരത്തിലുമുള്ള മുൻ ഒരുക്കങ്ങൾ പൂർത്തിയായതായി ചെയർമാൻ സാജൻ വർഗീസ് പറഞ്ഞു . അമേരിക്കൻ മലയാളികളുടെ മഹത്തായ ഈ ഓണാഘോഷത്തിലേക്ക് സമൂഹത്തിൽ പ്രവർത്തിക്കുന്ന ഇതര സംഘടനകളെയും അദ്ദേഹം സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.

സാജൻ വർഗീസ് (ചെയർമാൻ), റോണി വർഗീസ് (ജനറൽ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാൻ ( ട്രഷറാർ), ജീ മോൻ ജോർജ് (ഓണാഘോഷ സമിതി ചെയർമാൻ), ബെന്നി കൊട്ടാരത്തിൽ ( പ്രോഗ്രാം കോ ഓർഡിനേറ്റർ), വിൻസന്‍റ് ഇമ്മാനുവേൽ ( ജനറൽ കോഓർഡിനേറ്റർ), രാജൻ സാമുവേൽ ( അവാർഡ് ക്മ്മിറ്റി ചെയർമാൻ), ആഷാ ആസ്റ്റിൻ ( മെഗാ തിരുവാതിരാ സമിതി ചെയർ), ബ്രിജിറ്റ് പാറപ്പുറത്ത് , ബ്രിജിറ്റ് വിൻസന്‍റ്, സുരേഷ് നായർ ( ഘോഷയാത്രാ സംഘാടക സമിതി ചെയർ) എന്നിങ്ങനെ അന്പതംഗ സംഘാടക സമിതിയാണ് ട്രൈസ്റ്റേറ്റ് ഓണ മഹോത്സവം ശിൽപ്പപ്പെടുത്തുന്നത്.

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ