• Logo

Allied Publications

Europe
വാതകക്ഷാമം: യൂറോപ്യൻ യൂണിയന്‍റെ അടിയന്തര പദ്ധതി പ്രാബല്യത്തിൽ
Share
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ നേരിടുന്ന കടുത്ത ഉൗർജ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി തയാറാക്കിയ അടിയന്തര പദ്ധതി പ്രാബല്യത്തിൽ വന്നു. പ്രകൃതി വാതക ഉപയോഗം നിയന്ത്രിക്കുക എന്നതു തന്നെയാണ് ഇതിൽ പ്രധാനം.

യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയ്ക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് റഷ്യ യൂറോപ്പിലേക്കുള്ള വാതക വിതരണം വെട്ടിക്കുറച്ചിരുന്നു. ഇതു പൂർണമായി നിർത്തിവയ്ക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് അടിയന്തര പദ്ധതി തയാറാക്കിയിരിക്കുന്നത്.

ശീതകാലം അടുക്കുന്നതോടെ വാതക ക്ഷാമവും ഇന്ധന വിലക്കയറ്റവും കൂടുതൽ രൂക്ഷമാകുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിൽ ഇന്ധന ഉപയോഗം പതിനഞ്ച് ശതമാനം കുറയ്ക്കണമെന്നാണ് ശുപാർശ. ജർമനിയും ഇറ്റലിയും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഇതിനകം തന്നെ നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.