• Logo

Allied Publications

Americas
ടെക്സസിൽ മങ്കി പോക്സ് വ്യാപിക്കുന്നു; രോഗവ്യാപന നിരക്ക് കൂടുതൽ ഡാളസിൽ
Share
ഡാളസ്: ടെക്സസ് സംസ്ഥാനത്ത് മങ്കി പോക്സ് കേസുകൾ അനുദിനം വർധിച്ചു വരുന്നതായി സ്റ്റേറ്റ് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്‍റ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മങ്കി പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡാളസിലാണ്. സംസ്ഥാനത്ത് മുഴുവനായി 454 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഡാളസിൽ മാത്രം 175 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മങ്കി പോക്സ് സ്ഥിരീകരിക്കപ്പെട്ടവരുമായി ഏറ്റവും അടുത്തു പെരുമാറുന്നവർക്കും സ്കിൻ ടു സ്കിൻ ബന്ധത്തിൽപ്പെടുന്നവരിലുമാണ് രോഗം പടരുന്നതെന്ന് ആരോഗ്യവകുപ്പു അധികൃതർ പറയുന്നു.

ഇത്തരത്തിലുള്ളവർക്ക് അടിയന്തരമായി മങ്കി പോക്സ് വാക്സീൻ നൽകുന്നതിനുള്ള നടപടികൾ കൗണ്ടി അധികൃതർ സ്വീകരിച്ചു വരുന്നു. കഴിഞ്ഞവാരം ഡാളസ് കൗണ്ടിയിൽ ലഭിച്ചത് 5000 ഡോസ് വാക്സീൻ മാത്രമാണ്. എന്നാൽ ഇതു തീർത്തും അപര്യപ്തമാണെന്നു ഹുമണ്‍ സർവീസ് ഡയറക്ടർ ഡോ. ഫിലിപ്പ് ഹംഗ് പറഞ്ഞു.

രണ്ടു ഡോസെങ്കിലും കൊടുക്കേണ്ടതുള്ളതിനാൽ ഇത്രയും വാക്സിൻ 2500 പേർക്കു മാത്രമാണ് നൽകുവാൻ കഴിയുകയെന്നും ഡോ. ഫിലിപ്പ് പറഞ്ഞു. മങ്കി പോക്സ് പ്രതിരോധത്തിനായി കൗണ്ടി 100,000 ഡോളർ ബഡ്ജറ്റിൽ ചേർത്തിട്ടുണ്ടെന്നു ഡോക്ടർ പറഞ്ഞു.

ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി.
നാഷ്‌വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ ലിൻ ഹണ്ട്‌ലി(47) അന്തരിച്ചു.
സ്വർഗീയ നാദം സംഗമം അറ്റ്ലാന്‍റയിൽ ഓഗസ്റ്റ് രണ്ട് മുതൽ.
അറ്റ്ലാന്‍റാ: അറ്റ്ലാന്‍റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ നാദം എന്ന ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് സൂം പ്രോഗ്രാമിന്‍റെ ആഭി
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ.
ടെക്സസ്: പുതിയ ഒരു തട്ടിപ്പ് പോലീസ് അനാവരണം ചെയ്തു.
വിസ്‌കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്.
വിസ്‌കോൻസെൻ: യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്‌ സ്‌ഥാനാർഥിയും യുഎസ് പ്രസിഡന്‍റുമായ ജോ ബൈ
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി.
ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്‍റ് തോമസ് സീറോമലബാർ കത്തിഡ്രലിന്‍റെ ആഭിമുഖ്യത്തിൽ മലയാളത്തിന്‍റ