• Logo

Allied Publications

Middle East & Gulf
യുഎഇയിലെ മഴക്കെടുതിയിൽ കരുതലായി ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ
Share
ഫുജൈറ: യുഎഇയുടെ ഈസ്റ്റ് കോസ്റ്റ് മേഖലകളിലുണ്ടായ അതിതീവ്ര മഴയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ സ്വാന്തനമായി. 24 മണിക്കൂറും പ്രവർത്തന സജ്ജമായ ഹെൽപ്പ് ഡെസ്ക്കും ഏത് അടിയന്തിര സാഹചര്യത്തിലും പ്രവർത്തിക്കുവാൻ കഴിയുന്ന സന്നദ്ധ പ്രവർത്തകരുടെ സേവനവും ഏകോപിപ്പിച്ചാണ് കൈരളി മഴക്കെടുതിയിൽ അകപ്പെട്ടവർക്ക് കൈത്താങ്ങായത്.

അതിശക്തമായ മഴയെ പോലും അതിജീവിച്ചാണ് ഫുജൈറ, കൽബ മേഖലകളിൽ കൈരളി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്. താമസസ്ഥലങ്ങളിൽ വെള്ളം കയറി അവിടെ നിന്ന് ഒഴിയേണ്ടിവന്നവരെയും ശക്തമായ വെള്ളക്കെട്ടിൽ വഴിയിൽ പെട്ടു പോയവരെയും രക്ഷപ്പെടുത്തി കൈരളി പ്രവർത്തകരുടെ ഭവനങ്ങളിലും പ്രത്യേകം സജ്ജീകരിച്ച വീടുകളിലുമായി സുരക്ഷിതമായ മാറ്റി താമസിപ്പിച്ചു. പ്രതികൂല സാഹചര്യത്തിൽ വീടുകളിൽ ഒറ്റപ്പെട്ടു പോയവർക്കും മഴക്കെടുതി മൂലം ദുരിത മനുഭവിക്കുന്നവർക്കും ഭക്ഷണവും മരുന്നും പ്രവർത്തകർ എത്തിച്ചു നൽകി. ഫുജൈറ ഗവണ്‍മെന്‍റിന്‍റെ ക്ലീനപ്പ് കാന്പയനിൽ കൈരളി അസോസിയേഷൻ പ്രവർത്തകർ സജീവമായി പങ്കെടുക്കുകയും ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു.

ആദരണീയരായ ഭരണാധികാരികളുടെ ജാഗ്രതയും ഇടപെടീലും ഭരണ സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനവുമാണ് മഴക്കെടുതിയെ ഫലപ്രദമായി അതിജീവിക്കുവാൻ സഹായിച്ചത്. കനത്ത മഴ ജനജീവിതത്തെ ആകെ ദുസഹമാക്കുന്നതായിരുന്നു. ഇത്രയും ശക്തമായ മഴയും പ്രളയവും പ്രവാസ ജീവിതത്തിൽ ആദ്യമായിട്ടാണന്ന് പഴയ കാല പ്രവാസികൾ പറഞ്ഞു.

കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് ലെനിൻ ജി. കുഴിവേലി, സെക്രട്ടറി അബ്ദുൾ കാദർ എടയൂർ, സെൻട്രൽ കമ്മറ്റി മുൻ പ്രസിഡന്‍റ് സുജിത്ത് വി.പി.കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി മിജിൻ ചുഴലി, കൽബ യൂണിറ്റ് സെക്രട്ടറി പ്രിൻസ് തെക്കൂട്ടയിൽ പ്രസിഡന്‍റ് നബീൽ കാർത്തല എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈരളിക്കൊപ്പം പങ്കാളികളായവർക്കും വേണ്ട സഹായ സഹകരണങ്ങൾ നൽകിയവർക്കും ഭാരവാഹികൾ നന്ദി പറഞ്ഞു.

ദുരിതമനുഭവിക്കുന്നവർക്കൊപ്പം അവർക്ക് സ്വാന്തനമായി കൈരളി എല്ലാക്കാലത്തും നിലയുറപ്പിച്ചിട്ടുണ്ടന്നും കോവിഡ് കാലത്തെ കൈരളിയുടെ പ്രവർത്തനങ്ങൾ പരക്കെ പ്രസംസ നേടിയിരുന്നതായും കൈരളി ഭാരവാഹികൾ ഓർമ്മപ്പെടുത്തി.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത