• Logo

Allied Publications

Americas
സ്വവർഗ വിവാഹ ബിൽ യുഎസ് ഹൗസ് പാസാക്കി; അനുകൂലിച്ചവരിൽ 47 റിപ്പബ്ലിക്കൻ അംഗങ്ങളും
Share
വാഷിംഗ്ടണ്‍ ഡിസി: സ്വവർഗ വിവാഹം നിയമമാക്കുന്ന ബിൽ ചൊവ്വാഴ്ച യുഎസ് ഹൗസ് പാസാക്കി. 267 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 157 പേർ എതിർത്തു വോട്ടു ചെയ്തു. ഇരുപാർട്ടികളും ഈ വിഷയത്തിൽ അനുകൂലിച്ച് വോട്ടു ചെയ്തത് അപൂർവ സംഭവങ്ങളിൽ ഒന്നാണ്. ഡമോക്രാറ്റിക് പാർട്ടി അംഗങ്ങളോടൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിലെ 47 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തതു പാർട്ടിക്ക് തിരിച്ചടിയായി. റിപ്പബ്ലിക്കൻ പാർട്ടിയിലെ യുവ അംഗങ്ങളാണ് കൂടുതലും ബില്ലിനെ അനുകൂലിച്ചത്.

സ്വവർഗ വിവാഹത്തിന് ലഭിക്കുന്ന മൗലിക അവകാശമാണ് ഇപ്പോൾ നിയമമായി യുഎസ് ഹൗസ് അംഗീകരിച്ചിരിക്കുന്നതെന്നും ഇതിൽ അവർക്ക് അഭിമാനിക്കാമെന്നും യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി ബില്ലിനെ അനുകൂലിച്ചു അഭിപ്രായപ്പെട്ടു. യുഎസ് സെനറ്റിന്േ‍റയും അംഗീകാരം ഇതിനു ലഭിക്കുമെന്നും നാൻസി പെലോസി പ്രത്യാശ പ്രകടിപ്പിച്ചു.

യുഎസ് ഹൗസ് ബിൽ പാസാക്കിയെങ്കിലും യുഎസ് സെനറ്റിൽ ബില്ലിന്‍റെ ഭാവി എന്താകുമെന്ന് പ്രവചിക്കാനാവില്ല. ഇരുപാർട്ടികൾക്കും 5050 എന്നതാണ് അംഗനില. 1996ൽ ബിൽ ക്ലിന്‍റൻ ഒപ്പുവച്ചു പ്രാബല്യത്തിൽ വന്ന നിയമനുസരിച്ചു നിയമപരമായി ഒരു പുരുഷനും സ്ത്രീയും ഭാര്യാ ഭർത്താക്ക·ാരാകുന്നതാണ് വിവാഹം എന്ന് നിർവചിച്ചിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടി പൊതുവേയും പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും സ്വവർഗ വിവാഹത്തെ അനുകൂലിച്ചിരുന്നില്ല. ഗർഭഛിദ്രത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ച സുപ്രീം കോടതിക്ക് സ്വവർഗ വിവാഹ വാദപ്രതിവാദങ്ങളും ഗൗരവമായി പരിഗണിക്കേണ്ടിവരും.

പാലസ്തീന് അംഗത്വം; യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് തള്ളി.
പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം നടത്താൻ ശ്രമിച്ച കുപ്രശസ്ത കുറ്റവാളി മാലിൻ റോസ്റ്റാസിനെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ച
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്‍റർ വിഷു ആഘോഷിച്ചു.
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്‍റേയും സാമുദായിക ചൈതന്യത്തിന്‍റേയും വർണാഭമായ ചടങ്ങുകളോടെ വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായ
ക്ലിഫ്ടൺ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി.
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി, യൂത്ത് കോൺഫറൻസ