• Logo

Allied Publications

Americas
കാരുണ്യത്തിന്‍റെ സ്പർശവുമായി ജെയിംസ് ജോർജ് ഫോമാ ജോയിന്‍റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു
Share
ന്യൂജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരളാ അസോസിയേഷൻ ഓഫ് ന്യുജേഴ്സി (കാൻജ്)യുടെ മുൻ പ്രസിഡന്‍റ് ജെയിംസ് ജോർജ് ഫോമാ ജോയിന്‍റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു, ഡോ. ജേക്കബ് തോമസിന്‍റെ നേതൃത്വത്തിൽ ഓജസ് ജോണ്‍ സെക്രട്ടറിയും, ബിജു തോണിക്കടവിൽ ട്രഷററയും, ജെയ്മോൾ ശ്രീധർ ജോയിന്‍റ് സെക്രട്ടറിയും സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്‍റായും മത്സരിക്കുന്ന മുന്നണിയിലാണ് ജെയിംസ് ജോർജ് ജോയിന്‍റ് ട്രഷററയി മത്സരരംഗത്തേക്ക് എത്തുന്നത്.

2009ൽ കേരളാ അസോസിയേഷൻ ഓഫ് ന്യുജേഴ്സിയുടെ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജെയിംസ് ജോർജ് 2013 ൽ ജോയിന്‍റ് ട്രഷററായി. പിന്നീട് ട്രഷററായും സെക്രട്ടറിയായും പ്രവർത്തിച്ച ശേഷം 2018 ൽ കാൻജിന്‍റെ പ്രസിഡന്‍റായി സ്ഥാനമേറ്റെടുത്തു. കാൻജിന്‍റെ സുവർണ കാലഘട്ടങ്ങളിലൊന്നായിരുന്നു ജെയിംസ് ജോർജ് പ്രസിഡന്‍റായി പ്രവർത്തിച്ച വർഷം, നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ജെയിംസ് ജോർജിന്‍റെ നേത്യത്വത്തിൽ നടത്തിയത്. മാത്യദിന പരിപാടിയിൽ നിന്ന് സമാഹരിച്ച സംഭവനകളിലൂടെ കേരളത്തിലെ നിർധനരായ രണ്ടു കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതിനും, ഫോമായുടെ കടപ്ര ഫോമാ വില്ലേജിന് ഒരു വീട് സംഭാവന ചെയ്യുന്നതിനും, കഴിഞ്ഞത് കാൻജിന്‍റെ പ്രവർത്തനങ്ങളിലെ വലിയ ഒരു മുന്നേറ്റമായിരുന്നു.

കൂടാതെ കേരള മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു വീട് നിർമ്മിക്കാനുള്ള തുക നൽകിയതും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്നായിരുന്നു. നഴ്സിംഗ് വിദ്യാർഥികൾക്ക് പഠനാവശ്യത്തിനുള്ള സാന്പത്തിക സഹായം, കേരളത്തിന്‍റെ സന്പദ്വ്യവസ്ഥയെയും, ആവാസ വ്യവസ്ഥയേയും തകർത്തുകളഞ്ഞ പ്രളയകാലത്ത് കേരളത്തിന് നൽകിയ സഹായങ്ങൾ തുടങ്ങിയവ ജയിംസിന്‍റെ കാര്യണ്യമനസിന്‍റെ വലിയ ഉദാഹരണങ്ങളാണ്. കാൻജിന്‍റെ ചാരിറ്റി വിഭാഗമായ കാൻജ് കെയേഴ്സ്’ എന്ന കണ്‍സപ്റ്റിന് രൂപം കൊടുത്തതും ജെയിംസാണ്.

നിലവിൽ കാൻജ് ട്രസ്റ്റി ബോർഡ് ചെയർമാനായി സേവനമനുഷ്ഠിക്കുന്ന ജെയിംസ് ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജണ്‍ ബിസിനസ് ഫോറം ചെയർ പേഴ്സണ്‍ കൂടിയാണ്. കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായ രീതിയിൽ മിഡ് അറ്റ്ലാന്‍റിക് റീജണിനു വേണ്ടി രണ്ടു തവണ മീറ്റ് ദി ക്യാൻഡിഡേറ്റ് സംഘടിപ്പിച്ചത് ജെയിംസ് ജോർജിന്‍റെ നേതൃത്വത്തിലായിരുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

ഡോ. ജേക്കബ് തോമസ് നേത്യത്വം നൽകുന്ന മുന്നണിയിൽ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ഫോമയുടെ നേതൃത്വത്തിൽ ഒരു ആഗോള വാണിജ്യ മീറ്റ് സംഘടിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. ലോകത്തെന്പാടുമുള്ള മലയാളി വ്യവസായികളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന വലിയ വെല്ലുവിളി ലക്ഷ്യം കാണണം. അന്തർദേശീയ വ്യവസായ സമൂഹം കെട്ടിപ്പെടുക്കുന്നതിലൂടെ പരസ്പരം സഹായിക്കുന്നതിനും പുതിയ വ്യവസായ സംരംഭങ്ങൾക്ക് ആവശ്യമായ സ്രോതസുകൾ സൃഷ്ഠിക്കുന്നതിനും വഴിയൊരുക്കും.

ഇൻട്രാ സിറ്റി ക്രോസ് സെക്ടർ കൊളാബറേഷൻ ആണ് മറ്റൊരു സ്വപ്നം. കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട ഒരു ജില്ലയോ,നഗരമോ, താലൂക്കോ, ഗ്രാമമോ ആയി അമേരിക്കയിലെ മറ്റൊരു സമാന സ്ഥലത്തെ ഭരണകൂടവുമായി യോജിക്കാവുന്ന മേഖലകളിൽ യോജിച്ചും, പങ്കുവയ്ക്കാവുന്ന അറിവുകളും, സാങ്കേതിക വിനിമയവും പരസ്പരം കൈമാറിയും, പുരോഗതി കൈവരിക്കുക എന്നതാണ് ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യസഭാ എംപി ജോസ് കെ.മാണിയുമായി ഇത് സംബന്ധിച്ച് പ്രാരംഭമായി ചില കൂടിയാലോചനകളും ആശയങ്ങളും പങ്കുവെച്ചിട്ടുണ്ട്. പ്രതീക്ഷകളും സ്വപ്നങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്ന് ജെയിംസ് പ്രത്യാശിക്കുന്നു.

പ്രസിഡന്‍റ് സ്ഥാനാർഥിയായ ഡോ. ജേക്കബ് തോമസിനൊപ്പം ഓജസ് ജോണ്‍ (ജനറൽ സെക്രട്ടറി), ബിജു തോണിക്കടവിൽ (ട്രഷറർ) സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്‍റ്) ഡോ. ജെയ്മോൾ ശ്രീധർ (ജോയിന്‍റ് സെക്രട്ടറി), ജെയിംസ് ജോർജ് ((ജോയിന്‍റ് ട്രെഷറർ) എന്നിവരാണ് ഫ്രണ്ട്സ് ഓഫ് ഫോമാ എന്ന പാനലിൽ ഫോമാ 2024 എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിക്കുന്നത്.

ഫോമയുടെ പ്രവർത്തനങ്ങൾ ഇനിയും മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ ഞങ്ങൾ എവരെയും തെരഞ്ഞെടുക്കണമെന്ന് ജെയിംസ് ജോർജ് അഭ്യർഥിച്ചു.

റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു.
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്‍റെ (ആദായി മാസ്റ്റര്‍) ഭാര്യ റെയ്ച്ചല്‍ ഏബ്രഹാം(84) അന്തരിച്ചു.
സൂസൻ ഫിലിപ്പിന്‍റെ സംസ്കാരം ബുധനാഴ്ച.
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്‍റെ(ജോബി) ഭാര്യ സൂസൻ ഫിലിപ്പി
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്‍റെ സംസ്കാരം ബുധനാഴ്ച.
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ് തെള്ളിയിലിന്‍റെ(48) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ബു
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു.
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്.
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചതായി യുഎസ് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗം (സി