• Logo

Allied Publications

Americas
ഫ്രാൻസിസ് തടത്തിൽ: ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ പത്രപ്രവർത്തകൻ
Share
ന്യൂയോർക്ക്: ഫൊക്കാനയുടെ ഈ വർഷത്തെ കണ്‍വൻഷനോടനുബന്ധിച്ച് ഇരട്ട പുരസ്കാരങ്ങൾ നേടി പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഫ്രാൻസിസ് തടത്തിൽ ശ്രദ്ധേയനായി. ഫൊക്കാനയുടെ ഈ വർഷത്തെ മാധ്യമ പുരസ്കാരത്തിനും സാഹിത്യ വിഭാഗത്തിൽ മികച്ച ജീവിതാനുഭവകുറിപ്പുകൾക്കുമുള്ള പുരസ്കാരങ്ങൾ നേടിയാണ് ഫ്രാൻസിസ് കണ്‍വൻഷനിൽ ശ്രാദ്ധേയനായത്.

ഫ്രാൻസിസ് രചിച്ച നാലാം തൂണിനപ്പുറം എന്ന പുസ്തകത്തിനാണ് അവാർഡിനർഹനാക്കിയത്. 2019 ഡിസംബറിൽ തൃശൂർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എംപിയ്ക്ക് നൽകിക്കൊണ്ട് മന്ത്രി വി.എസ്. സുനിൽ കുമാർ ആണ് പുസ്തകം പ്രകാശനം ചെയ്തത്. കോവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിൽ പുസ്തകപ്രകാശനം നടത്താൻ കഴിയാത്തതിനാൽ ഫൊക്കാന കണ്‍വൻഷൻ വേദിയിൽ വച്ച് കൈരളി ടി.വി. എം.ഡിയും രാജ്യ സഭ എം.പിയുമായ ജോണ്‍ ബ്രിട്ടാസ് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്‍റണിക്ക് നൽകിക്കൊണ്ടാണ് പുസ്തക പ്രകാശനം നടത്തിയത്. പിന്നീട് ഇതേ വേദിയിൽ വച്ച് ജോണ്‍ ബ്രിട്ടാസ് തന്നെയാണ് അദ്ദേഹത്തിന് സാഹിത്യ പുരസ്കാരവും സമ്മാനിച്ചത്. തൃശൂരിൽ പത്ര പത്രപ്രവർത്തക ട്രെയിനിയായിരുന്നപ്പോൾ നടത്തിയ സാഹസിക പത്ര പ്രവർത്തനാനുഭവങ്ങൾ കോർത്തിണക്കിയ ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

തുടർച്ചയായി രണ്ടാം തവണയാണ് ഫ്രാൻസിസ് തടത്തിലിനു ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡിനർഹനാവുന്നത്. എന്നാൽ വിധിയുടെ ക്രൂരത എന്നും കൂടപ്പിറപ്പായുള്ള അദ്ദേഹത്തെ തേടി മാധ്യമ അവാർഡിന് ഏതാനും മണിക്കൂറുകൾ മുൻപ് അപകടത്തിന്‍റെ രൂപത്തിലാണ് ഇത്തവണ നിർഭാഗ്യമെത്തിയത്. ഹോട്ടലിന്‍റെ പാർക്കിംഗ് ലോട്ടിൽ കല്ലിൽ തട്ടി കോണ്‍ക്രീറ്റ് കർബിൽ നെറ്റിയടിച്ച് വീണതിനെ തുടന്ന് ഒരുപാട് രക്തം വാർന്ന് കിടന്ന അദ്ദേഹത്തെ പിന്നീട് ആംബുലൻസിൽ എമർജൻസി റൂട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.പിന്നീട് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ അദ്ദേഹത്തിനു തലയോട്ടിയിൽ മൂന്നു പൊട്ടലും ഇടത്തെ കൈക്കുഴയിൽ ചെറിയ പൊട്ടലും സംഭവിച്ചതിനെ തുടർന്ന് വേദിയിൽ വച്ച് അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞില്ല.

നോർത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാൻസിസ് തടത്തിൽ ഇക്കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഫൊക്കാനയുമായി ബന്ധപ്പെട്ട് 500 ൽപരം വാർത്തകളാണ് ഫ്രാൻസിസ് എഴുതിയത്. ഇതിനപ്പുറം മലയാളികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളും ഫ്രാൻസിസ് എന്ന മാധ്യമ പ്രവർത്തകനിലൂടെ അമേരിക്കൻ മലയാളികൾ അറിഞ്ഞു. ഒരു മാധ്യമ പ്രവർത്തകൻ അനുഭവിക്കുന്ന സമ്മർദ്ദം നേരിട്ടറിയുന്ന ഒരാൾ എന്ന നിലയിൽ ഫ്രാൻസിസിനെ തേടിയെത്തിയ ആദരവ് ശരിയായ ദിശയിൽ തന്നെ എന്നുറപ്പ്.

ഇമലയാളിയിലും പിന്നീട് കേരളാ ടൈംസിലുമായി ഫ്രാൻസിസ് നടത്തിയ വിജയകരമായ പരീക്ഷണങ്ങൾ മലയാളം ഓണ്‍ലൈൻ മേഖലയ്ക്കുതന്നെ വലിയ ഉണർവ്വാണ് പകർന്നത്. കേരളാ ടൈംസിന്‍റെ മുഖച്ഛായതന്നെ മാറ്റിയെടുക്കുന്നത് ഫ്രാൻസിസന്‍റെ നിരന്തരമായ ഇടപെടലിലൂടെയാണ്. തന്‍റെ തിരക്കേറിയ ജോലികൾ കഴിഞ്ഞുള്ള സമയമാണ് അദ്ദേഹം മാധ്യമ പ്രവർത്തനത്തിനായി നീക്കിവയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആരോഗ്യപരമായ പ്രതിസസന്ധികളിലൂടെ കടന്നുപോവുന്പോഴും ഉത്തരവാദപ്പെട്ട പത്രപ്രവർത്തകനെന്ന നിലയിൽ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകൾ അവരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഇതൊക്കെ ഫ്രാൻസിസ് തടത്തിലിനെ ഏറെ വ്യത്യസ്തനാക്കുന്നു .

കേരളത്തിലും അമേരിക്കയിലുമായി രണ്ടര ദശാബ്ദത്തിലേറെ പത്രപ്രവർത്തന രംഗത്തു തിളങ്ങിയ ഫ്രാൻസിസ് തടത്തിൽ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓർമ്മകളാണ് ’നാലാം തുണിനപ്പുറം’ എന്ന പുസ്തകത്തിൽ പങ്കു വയ്ക്കുന്നത്. വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്നേഹത്തിന്‍റെ തണലിൽ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണിത്.

199497 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയ്നിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്‍റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്മെന്‍റ്, പ്ലാറ്റൂണ്‍ പുരസ്കാരം (1997) ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിീഗ് എഡിറ്റർ പുരസ്കാരം എന്നിവ നേടി. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ’ മഹാകവീ മാപ്പ് ’, പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ചു തയാറാക്കിയ ’രക്തരക്ഷസുകളുടെ മഹാനഗരം’ എന്നീ ലേഖന പരന്പരകൾക്കായിരുന്നു അവാർഡുകൾ. പുസ്തകത്തിൽ തൃശൂർ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പൂർണമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.

199798 കാലത്ത് ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിംഗ് 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000 ൽ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു. ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിങ്ങു ഏറെ ശ്രദ്ധേയമായിരുന്നു.

മുത്തങ്ങയിൽ വെടിവയ്പ്പ് നടക്കുക്കുന്പോൾ സാക്ഷിയായിരുന്ന ഫ്രാൻസിസ് നടത്തിയ റിപ്പോർട്ടുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാറാട് കലാപത്തെ കുറിച്ച് തയാറാക്കിയ റിപ്പോർട്ടുകൾ പിന്നീട് മാറാട് കമ്മീഷന്‍റെ ഫൈനൽ റിപ്പോർട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു. 2003 മുതൽ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റർ ആയ ഫ്രാൻസിസ് മലയാള പത്ര പ്രവർത്തന രംഗത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായിരുന്നു.

2006ൽ അമേരിക്കയി ആദ്യകാലത്തു അമേരിക്കയിൽ നിന്നിറങ്ങുന്ന മാധ്യമങ്ങളിൽ സജീവമായിരുന്നുവെങ്കിലും പിൽക്കാലത്തു രോഗത്തെ തുടർന്ന് കുറച്ചുകാലം വിട്ടു നിന്നു. രക്താർബുദം ഭേദമാകാതെ വന്നതിനെ തുടർന്ന് സ്റ്റെം സെൽ ട്രാൻസ്പ്ലാന്‍റ്റും നടത്തി. ഇപ്പോൾ കാൻസർ പൂർണ്ണമായും മാറിയെങ്കിലും പൂർണ ആരോഗ്യം കൈവരിച്ചിട്ടില്ല. അമേരിക്കയിൽ എത്തിയതിനു ശേഷം നിരവധി പത്രങ്ങളിൽ ഫ്രീലാൻസ് പത്രപ്രവർത്തനം നടത്തിയ ഫ്രാൻസിസ് ഇമലയാളി ന്യൂസ് പോർട്ടലിൽ ന്യൂസ് എഡിറ്റർ ആയും സേവനം ചെയ്തു.

2017 ജനുവരി 21 മുതൽ ഇമലയാളിയിലൂടെയാണ് സജീവ പത്രപ്രവർത്തനത്തേക്കു മടങ്ങിയെത്തിയത്. തന്‍റെ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന ലേഖന പരന്പരയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി. നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ എന്ന 30 അധ്യായമുള്ള ലേഖനപരന്പരയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 15 അധ്യായങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലേഖനപരന്പരയ്ക്കു 2017 ൽ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (കജഇചഅ )യുടെ അവാർഡ് ലഭിച്ചു . 2018 ൽ ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ലഭിച്ചിരുന്നു.

അമേരിക്കയിലെ പ്രമുഖ മലയാളി ചാനലായിരുന്ന എംസിഎൻ ചാനലിന്‍റെ ഡയറക്റ്റർ ആയിരുന്നു . എം സി എൻ ചാനലിനു വേണ്ടി ’കർമവേദിയിലൂടെ’ എന്ന 35 എപ്പിസോഡ് നീണ്ടു നിന്ന അഭിമുഖ പരിപാടിയിലൂടെ പ്രമുഖ രാഷ്ട്രീയസാമൂഹിക ആത്മീയസാന്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കൻ യുവജനങ്ങൾക്കായി ’ഇന്ത്യ ദിസ് വീക്ക്’ എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്അപ് പ്രോഗ്രാമിന്‍റെ സ്ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിരുന്നു.

ഒട്ടനവധി ജീവ കാരുണ്യപ്രവർത്തങ്ങൾക്കും നേതൃത്വം നൽകുന്ന ഫ്രാൻസിസ് ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷന്‍റെ സജീവ പ്രവർത്തകൻ കൂടിയാണ്.

ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവരിൽ താമസിക്കുന്ന ഫ്രാൻസിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്‍റെയും (കല്ലറക്കൽ) 11 മക്കളിൽ പത്താമനാണ്.

ഭാര്യ: നെസി തോമസ് തടത്തിൽ (അക്യൂട്ട് കെയർ നേഴ്സ് പ്രാക്ടീഷണർ). വിദ്യാർത്ഥികളായ ഐറീൻ എലിസബത്ത് തടത്തിൽ, ഐസക്ക് ഇമ്മാനുവേൽ തടത്തിൽ എന്നിവർ മക്കളാണ്.

അലൻ കൊച്ചൂസ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ന്യൂയോർക്ക്: സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്‍റെ ഭാഗമായി ഫൊക്കാനയുടെ 20242026 ഭരണസമിതിയിലെ നാഷണൽ കമ്മിറ്റിയിലേ
ജോസ് ഏബ്രഹാം ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കൽ സെന്‍റർ, ഗുഡ് സെമരിറ്റന്‍ മെഡിക്കല്‍ സെന്‍റർ എന്നിവിടങ്ങളിലെ റിട്ട.
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു.
വാൻകൂവർ: കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് കൊല്ലപ്പെട്ടു.
അമേരിക്കൻ മലയാളികൾക്ക് ഷിക്കാഗോയിൽ സാംസ്കാരിക കേന്ദ്രമൊരുങ്ങുന്നു.
ഷിക്കാഗോ: അമേരിക്കൻ മലയാളിയുടെ എക്കാലത്തോയും ആഗ്രഹമായ കേരള കലാ സാംസ്കാരിക കേന്ദ്രം ഷിക്കാഗോയിൽ തുടങ്ങാൻ അല(ആർട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാളസ്: ഡാളസിലെ മലയാളി എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ് ), ഡാളസി