• Logo

Allied Publications

Middle East & Gulf
യുഎഇയിൽ നാലു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ; നടപടിക്രമങ്ങൾ ഓണ്‍ലൈനിലേക്ക് മാറുന്നു
Share
അബുദാബി: സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ നടപടികൾ ഓണ്‍ലൈനിലേക്ക് മാറ്റുകയാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം. കുറഞ്ഞത് നാലു മണിക്കൂർ മുതൽ 4 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തു ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അടുത്ത തിങ്കളാഴ്ച മുതൽ പുതിയ നടപടി ക്രമം നിലവിൽ വരും. ഇതോടെ മന്ത്രാലയ സേവനത്തിനായി പ്രവർത്തിക്കുന്ന ഹാപ്പിനെസ് സെന്‍ററുകൾ അടച്ചുപൂട്ടും . മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നീ പ്ലാറ്റ്ഫോമിലൂടെയാകും അറ്റസ്റ്റേഷൻ നടക്കുന്നത്.

സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വീടുകളിൽ നിന്നും ശേഖരിച്ച് അറ്റസ്റ്റേഷൻ പൂർത്തീകരിച്ച് തിരിച്ചു വീടുകളിൽ എത്തിക്കും. എക്സ്പ്രസ് സേവനം ആവശ്യപ്പെട്ടാൽ നാലു മണിക്കൂറിനുള്ളിൽ വരെ സേവനം പൂർത്തീകരിക്കും. നിലവിലുള്ള നിരക്കിന് പുറമെ 40 മുതൽ 300 ദിർഹം വരെ അധികം നൽകേണ്ടി വരുമെന്നാണ് സൂചിപ്പിക്കുന്നത്.

ജനനം, മരണം, കോടതി, വിദ്യാഭ്യാസം, സ്വഭാവം തുടങ്ങിയ രേഖകൾ അറ്റസ്റ്റ് ചെയ്യുന്നതിന് 150 ദിർഹമാകും നൽകേണ്ടി വരിക. കൊമേർഷ്യൽ രേഖകളാണെങ്കിൽ 2000 ദിർഹം വരെ നൽകണം. ഒരിക്കൽ രേഖകൾ നൽകിയാൽ നടപടിക്രമങ്ങളുടെ പുരോഗമനം വെബ്സൈറ്റിലൂടെ നിരീക്ഷിക്കാനും അവസരമുണ്ട്. മുതിർന്ന പൗരന്മാർക്കും, താമസക്കാർക്കും, പ്രത്യേക വിഭാഗത്തിൽ ഉള്ളവർക്കും 800 44 444 എന്ന നന്പറിൽ ബന്ധപ്പെട്ട് സേവനം ആവശ്യപ്പെടാവുന്നതാണ്.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത