• Logo

Allied Publications

Americas
പി.സി. മാത്യു ഗാർലാൻഡ് സിറ്റി ബോർഡ് ആൻഡ് കമ്മീഷനിലേക്ക്
Share
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്‍റും സാമൂഹ്യ പ്രവർത്തകനുമായ പി.സി. മാത്യുവിനെ ഗാർലാൻഡ് സിറ്റിയുടെ എൻവിയോണ്‍മെന്‍റ അഡ്വൈസറി ബോർഡിലേക്ക് നോമിനേറ്റ് ചെയ്തതായി മേയർ സ്കോട്ട് ലെമേ കത്തിലൂടെ അറിയിച്ചു. ഡിസ്ട്രിക് ഏഴിനെ പ്രതിനിധാനം ചയ്യുവാൻ കൗണ്‍സിൽമാൻ ഡിലൻ ഹെഡ്രിക് ആണ് അപ്പോയ്ന്‍റ്മെന്‍റ് നടത്തിയത്. സിറ്റിയുടെ എൻവിയോണ്‍മെന്‍റൽ നടത്തിപ്പുമായി സിറ്റി കൗണ്‍സിലിന് വേണ്ടതായ ഉപദേശങ്ങൾ കൊടുക്കുന്നതോടൊപ്പം പല തീരുമാനങ്ങൾ എടുക്കുന്നതിനും ഉപദേശക സമിതി ക്രിയാത്മകമാണെന്ന് പി. സി. പറഞ്ഞു. നിയമനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി പി.സി. പ്രതികരിച്ചു.

പി.സി. മാത്യു കഴിഞ്ഞ സിറ്റി കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ ഡിസ്ട്രിക്റ മുന്നിലേക്ക് നാലുപേർ മത്സരിച്ചതിൽ രണ്ടാമത് വരികയും ആർക്കും അന്പതു ശതമാനം ലഭിക്കാഞ്ഞതിനാൽ റണ്‍ ഓഫ് ആയി മാറുകയും ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. പി.സി. മാത്യു ഗാർലാൻഡ് സിറ്റി മാത്രമല്ല ഇന്ത്യൻ സമൂഹം സാമൂഹ്യ പ്രതിബദ്ധതയോടെ സിവിക് ആക്ടിവിറ്റികളിൽ പങ്കെടുക്കേണ്ടത് ആവശ്യമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അടുത്ത വർഷം 2023 മേയ് മാസം നടക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും പി. സി. പറഞ്ഞു. താൻ താമസിക്കുന്ന ഷോർസ് ഓഫ് വെല്ലിങ്ടണ്‍ കമ്മ്യൂണിറ്റിയിലും റസ്റ്റിക് ഓക്സ് കമ്മ്യൂണിറ്റിയിലും പി.സി. മാത്യു തെരഞ്ഞെടുപ്പിൽ വോട്ടുകൾ നേടി ഹോം ഒൗനേഴ്സ് അസോസിയേഷൻ ബോർഡിൽ പ്രവർത്തിച്ചു വരുന്നു.

മലയാളി സമൂഹത്തിൽ പ്രവർത്തിക്കുന്നതോടൊപ്പം ഇന്ത്യൻ കമ്മ്യൂണിറ്റിയെ മാറോടു ചേർത്ത് പിടിക്കുവാൻ ആഗ്രഹിക്കുന്ന പി.സി. മാത്യു ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ഓഗസ്റ്റ് 20 നു ഫ്രിസ്കോയിൽ വച്ച് (ഫ്രിസ്കോ റഫ് റൈഡേഴ്സ്ട സ്റ്റേഡിയം) വൈകിട്ട് നാലു മുതൽ പത്തു വരെ നടത്തുന്ന 45 മത് ആനന്ദ് ബസാറിൽ പങ്കെടുക്കണമെന്നും ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ഒപ്പം ഉണ്ടാവുന്നതാണെന്ന് പറഞ്ഞു.

ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർ 972 999 6877

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ