• Logo

Allied Publications

Americas
അപൂർണതയിലേക്കല്ല, പൂർണതയിലേക്ക് നയിക്കുന്നതായിരിക്കണം വിശ്വാസം: റവ. ബിജോയ് എം. ജോണ്‍
Share
ലോസ്ആഞ്ചസ്: വിശ്വാസമെന്നത് മനുഷ്യനെ അപൂർണതയിലേക്കല്ല പൂർണതയിലേക്ക് നയിക്കുന്നതായിരിക്കണമെന്ന് വിശ്വാസത്തിന്‍റെ വിവിധ വശങ്ങളെ ഉദ്ധരിച്ചുകൊണ്ട് ലോസ് ആഞ്ചലസ് മാർത്തോമ ഇടവക വികാരി റവ. ബിജോയ് എം. ജോണ്‍ അഭിപ്രായപ്പെട്ടു. ജൂലൈ 12 ചൊവ്വാഴ്ച വൈകിട്ട് നടന്ന 426 മത് ഇൻറർനാഷണൽ പ്രയർ ലൈൻ മീറ്റിംഗിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു ഇടവക വികാരി.

എബ്രായർകെഴുതിയ ലേഖനം പതിനൊന്നാം അദ്ധ്യായം ഒന്ന് മുതൽ 12 വരെയുള്ള വാക്യങ്ങളെ അധികരിച്ചു ബിജോയ് അച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ലേഖനത്തിൽ പേരെടുത്തുപറഞ്ഞ അഞ്ചുപേരുടെ വിശ്വാസത്തിന്‍റെ ആഴങ്ങൾ എ പ്രകാരമായിരുന്നുവെന്ന് അച്ചൻ വിശദീകരിച്ചു.

ദൈവത്തിന്‍റെ കൂടെ നടന്ന ഹാനോക്കിന്‍റെ വിശ്വാസം, മനുഷ്യന്‍റെ ബുദ്ധിക്കപ്പുറമായി ദൈവത്തിന്‍റെ ആലോചനയെ വിശ്വസിച്ച നോഹ, ചോദ്യം ചെയാതെ ദൈവത്തെ അനുസരിക്കുന്ന, വിശ്വാസത്തിനു പുതിയ നിർവചനം കണ്ടെത്തിയ അബ്രഹാം, അസാധ്യങ്ങളെ സാധ്യമാക്കിത്തരുന്ന ദൈവത്തിലുള്ള ആശ്രയമാണ് വിശ്വാസമെന്ന് ഉറക്കെ പ്രഖ്യാപിച്ച സാറ ഇവരുടെ ജീവിതത്തിലൂടെ നേടിയെടുത്ത, ഉയർത്തിക്കാട്ടിയ വിശ്വാസത്തിന്‍റെ പൂർണത നാം ഓരോരുത്തരും ജീവിത മാതൃകയായി സ്വീകരിക്കണമെന്ന് അച്ചൻ ഉദ് ബോധിപ്പിച്ചു.

അനു ജോർജിന്‍റെ (ലോസ് ആഞ്ചലസ്) പ്രാരംഭ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. ജേക്കബ് മാത്യു (ലോസ് ആഞ്ചലസ്)നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. കോഡിനേറ്റർ സി.വി. സാമുവേൽ സ്വാഗതം ആശംസിക്കുകയും മുഖ്യാതിഥിയെ വചനശുശ്രൂഷയ്ക്കായി ക്ഷണിക്കുകയും ചെയ്തു. മാർത്തോമാ സഭയുടെ പൂർണസമയ പട്ടക്കാരനായി ഇന്ത്യയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്ത അച്ചൻ ഇപ്പോൾ ലോസ് ആഞ്ചലസ് മാർത്തോമ ഇടവകയിൽ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് സാമുവേൽ പറഞ്ഞു.. കഴിഞ്ഞ് 425 ആഴ്ചകൾ തുടർച്ചയായി പ്രെയർ മീറ്റിംഗ് സംഘടിപ്പിക്കുന്നതിലൂടെ അനവധി പേരുടെ ആത്മീയവും ബൗദ്ധികവുമായ വളർച്ചയ്ക്ക് നിദാനമാകുകയും ചെയ്തതു ദൈവത്തിൽനിന്നും അളവില്ലാത്ത ലഭിച്ച ന·കൾ ഒന്നുകൊണ്ടു മാത്രണെന്ന് സിവിഎസ് ഓർമിപ്പിച്ചു.

തുടർന്ന് മറിയാമ്മ അബ്രഹാം(ഹൂസ്റ്റണ്‍) മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഷിജു ജോർജ് തച്ചനാൽ ടെക്നിക്കൽ സപ്പോർട്ട്റായിരുന്നു. ടി.എ. മാത്യു നന്ദി പറഞ്ഞു. ഇടികുള വർഗീസ് അച്ചന്‍റെ പ്രാർഥയ്നക്കും ആശിർവാദത്തിനുശേഷം യോഗം സമാപിച്ചു.

തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു.
എഡ്മന്‍റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്'എന്ന നോവൽ എഡ്‌മന്‍റണിൽ പ്രകാശനം ചെയ്‌തു.
ആക്സിലറേറ്റർ പെഡൽ തകരാർ: 3,878 വാഹനങ്ങൾ തിരിച്ചുവിളിച്ച് ടെസ്‌ല.
ന്യൂയോർക്ക്: ആക്‌സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌ല 3,878 സൈബർട്രക്കുകൾ തിരിച്ചുവിളിക്കും.
ഓർമ ഇന്‍റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം.
ന്യൂയോർക്ക്: ഓർമ ഇന്‍റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേറ്റു.
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം.
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിലെ അവസാനവർഷ മെക്കാനിക്കൽ എൻജിനി