• Logo

Allied Publications

Americas
ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച പാർക്ക്ലാന്‍റ് ആശുപത്രി ഇനി ഓർമകളിലേക്ക്
Share
ഡാളസ്: ഡാളസിന്‍റെ ആതുരശുശ്രൂഷ രംഗത്തു അഭിമാനമായി തലയുയർത്തി നിന്നിരുന്ന പാർക്ക്ലാന്‍റ് മെമ്മോറിയൽ ഹോസ്പിറ്റൽ ഇനി ചരിത്രതാളുകളിലേക്ക്. 1963 നവംബർ 22ന് ഡാളസിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടയിൽ ലി ഹാർവി ഓസവാൾഡന്‍റെ തോക്കിൽ നിന്നും ചീറിപാഞ്ഞുവന്ന വെടിയുണ്ട പ്രസിഡന്‍റ് ജോണ്‍ എഫ്.കെന്നഡിയുടെ മാറിൽ തുളച്ചുകയറിയപ്പോൾ രക്ഷാപ്രവർത്തകർ ആദ്യമായി കൊണ്ടുവന്നത് പാർക്ക്ലാന്‍റ് ആശുപത്രിയിലേക്കാണ്. അന്നു മുതൽ ഈ ആശുപത്രി ചരിത്ര താളുകൾ സ്ഥാനം പിടിച്ചിരുന്നു.

1954 സെപ്റ്റംബർ 25ന് ഹാരി ഹൈൻസ് ബിലവഡിൽ പണിതീർത്ത 7 നില കെട്ടിടം 61 വർഷത്തെ ദീർഘ സേവനത്തിനുശേഷം ജൂലൈ 11 ന് പൊളിച്ചു മാറുന്നതിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. 24 മാസം കൊണ്ടു പൊളിച്ചു നീക്കൽ പൂർത്തീകരിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൊളിച്ചു മാറ്റൽ കിക്ക് ഓഫ് ഇന്നലെ ആരംഭിച്ചപ്പോൾ പൂർവകാല സ്മരണകൾ അയവിറക്കി ആശുപത്രി സ്റ്റാഫും, രോഗികളും ഈ അപൂർവ നിമിഷത്തിനു സാക്ഷ്യം വഹിച്ചു.

2015 ഓഗസ്റ്റ് 16ന് ഈ ആശുപത്രിയിലെ അവസാന രോഗിയേയും പുതുതായി പണിതീർത്ത പാർക്ക്ലാന്‍റ് ആശുപത്രിയിലേക്ക് മാറ്റിയതിനുശേഷം പഴയ ആശുപത്രി പൊളിച്ചു മാറ്റുന്നതിനുള്ള പദ്ധതികൾ തയാറാക്കുകയായിരുന്നു. പൂർണമായും പൊളിച്ചു മാറ്റൽ പൂർത്തിയാക്കിയാൽ ഈ സ്ഥലത്ത് പുതിയൊരു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമിക്കുന്നതിനാണ് അധികൃതരുടെ തീരുമാനം. ഡാളസ് കൗണ്ടിയിൽ താമസിക്കുന്നവർ നൽകുന്ന ടാക്സാണ് ഈ ആശുപത്രിയുടെ പ്രധാന ധനാമാർഗം. ഇൻഷ്വറൻസ് ഇല്ലാത്തവരുടെ ചികിത്സാകേന്ദ്രം കൂടിയാണ് ഈ ആശുപത്രി.

പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം.
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11ന് വാർഷിക പ്രതിഷ്ഠാ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച.
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയ
സിബി മാത്യുവിന്‍റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു.
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു.
ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്.
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓ