• Logo

Allied Publications

Middle East & Gulf
ബഷീർ ജീവിതത്തിന്‍റെ വൈവിദ്ധ്യപൂർണമായ ഭാവനയുടെ ആഘോഷം: സന്തോഷ് കുമാർ
Share
റിയാദ് : ബഷീർ എന്ന മഹാപ്രതിഭ അനുഭവത്തിന്‍റെ മാത്രം പ്രകാശനമായിരുന്നില്ല എന്നും അത് ജീവിതത്തിന്‍റെ വൈവിദ്ധ്യപൂർണമായ ഭാവനയുടെ കൂടി ആഘോഷമായിരുന്നുവെന്ന് മലയാളത്തിലെ പ്രതിഭാധനനായ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ. മലയാള സാഹിത്യത്തിലെ മഹാപ്രതിഭകളുടെ എഴുത്തും സർഗജീവിതവും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ചില്ല റിയാദ് വിഭാവനം ചെയ്ത സർഗപരന്പരയിലെ രണ്ടാമത്തെ സ്മൃതി ആ പൂവ് നീ എന്ത് ചെയ്തു എന്ന ശീർഷകത്തിൽ ബഷീറിനെ അനുസ്മരിച്ച് കൊണ്ട് നടന്ന പരിപാടി ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.

ബദിയയിലെ ഇസ്ത്രാഹയിൽ നടന്ന സർഗസ്മൃതിയിൽ ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ ആമുഖം അവതരിപ്പിച്ചു. തുടർന്ന് പ്രഫ. എം.എൻ. കാരശേരി എഴുതിയ ബഷീർമാല എന്ന ഗാനം മനോജ് കിഴിശേരി, ഷാഫി എന്നിവർ ആലപിച്ചു. എം.എ റഹ്മാൻ സംവിധാനം ചെയ്ത ന്ധബഷീർ ദ മേൻ’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനം ബഷീറിന്‍റെ ജീവിത കാഴ്ച്പ്പാടുകളെ കൂടുതൽ തെളിമയോടെ മനസിലാക്കാൻ സദസിന് സഹായകമായി.

ബഷീറിന്‍റെ വൈലാലിലെ മുറ്റത്തിന്‍റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് ലിയ ഖദീജ, ദീപക് ദേവ് എന്നീ കുട്ടികൾ ’ബഷീറും പാത്തുമ്മയും ആടും’ എന്ന രംഗരൂപം അവതരിപ്പിച്ചത് സദസിന്‍റെ പ്രശംസ പിടിച്ചുപറ്റി. ബഷീർ: കാലാതിവർത്തിയായ കല എന്ന വിഷയത്തിൽ വിപിൻ കുമാർ ആദ്യത്തെ പ്രഭാഷണം നടത്തി. ബഷീറിന്‍റെ കഥാപാത്രങ്ങളും കഥാലോകവും സാർവകാലിക സ്വഭാവമുള്ളവയാണെന്നതിനാൽ എക്കാലത്തും ചർച്ചചെയ്യാൻ സാധിക്കുന്ന കലാസൗന്ദര്യമാണെന്ന നിരീക്ഷണം അദ്ദേഹം നടത്തി. മൂസ കൊന്പൻ പ്രഭാഷണത്തിന്‍റെ ആമുഖം അവതരിപ്പിച്ചു.

ഷഹീബ വി.കെ ആമുഖം നടത്തിയ രണ്ടാമത്തെ പ്രഭാഷണം ബഷീറിലെ പരിസ്ഥിതിയും രാഷ്ട്രീയവും സീബ കൂവോട് അവതരിപ്പിച്ചു. തടവറകളിൽ പോലും പൂന്തോട്ടം വച്ചുപിടിപ്പിച്ച ബഷീർ ഒരേസമയം മാനവികമായ പരിസ്ഥിതിയുടെയും മർദ്ദിതപക്ഷത്തിന്‍റെയും എഴുത്തുകാരനാണെന്ന് സീബ അഭിപ്രായപ്പെട്ടു. വിനോദ് കുമാർ മലയിൽ, ബൈജു കീഴ്ശേരി എന്നിവരുടെ സഹകരണത്തോടെ മുരളി കണിയാരത്ത് ബഷീറിന്‍റെ ന്ധഒരു മനുഷ്യൻ’ എന്ന കഥയുടെ രംഗാവിഷ്കാരം നടത്തി. ബഷീറിന്‍റെ മനുഷ്യത്വബോധത്തിന്‍റെ ഏറ്റവും മനോഹരമായ അവതരണമായിരുന്നു ന്ധഒരു മനുഷ്യൻ. ലീന കോടിയത്തിന്‍റെ ആമുഖത്തോടെ ’വ്യാകരണം തെറ്റിയ ബഷീർ’ എന്ന പ്രഭാഷണം എം ഫൈസൽ നിർവഹിച്ചു.

മൂന്ന് പ്രഭാഷണവിഷയങ്ങളെ ആധാരമാക്കി സംഘടിപ്പിക്കപെട്ട സംവാദസദസ് സാഹിത്യകാരി ബീന മോഡറേറ്റ് ചെയ്തു. സംവാദത്തിൽ ഷഫീഖ് തലശേരി, നാസർ കാരക്കുന്ന്, വിനയൻ, ബഷീർ കാഞ്ഞിരപ്പുഴ, സുലൈമാൻ വിഴിഞ്ഞം, സബീന എം. സാലി, സൗരവ്, പ്രസാദ് വഞ്ചിപ്പുര എന്നിവർ സംസാരിച്ചു. മൂസ കൊന്പൻ പരിപാടിയുടെ ഉപസംഹാരം നടത്തി. സജീവ് കാരത്തെടി, അഭയ് ദേവ് എന്നിവർ വരച്ച കാരിക്കേച്ചറുകളുടെയും ബഷീർ കൃതികളുടെയും പ്രദർശനം പരിപാടിക്ക് സമാന്തരമായി നടന്നു. ബഷീറിന്‍റെ വൈലാലിലെ വീട്ടുപരിസരം അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ സഹകരണത്തോടെ ബഷീർ രചനകളുടെ പശ്ചാത്തലത്തിൽ ഒരു പൊതു സാംസ്കാരിക കേന്ദ്രമായി വികസിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് ചില്ലയുടെ സാംസ്കാരിക സദസ് കേരള സർക്കാരിനോട് അഭ്യർഥിച്ചു.

ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ.
തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പറന്നിറങ്ങി പ്രവാസികൾ.
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും.
അബുദാബി: കഴിഞ്ഞയാഴ്ചത്തെ റിക്കാർഡ് മഴയെത്തുടർന്ന് യുഎഇയിലെ മോട്ടോർ, പ്രോപ്പർട്ടി ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി.
റിയാദ്: സൗദി സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി.
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു.
കുവൈറ്റ്‌ സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ റിഗായ് യൂണിറ്റ് രൂപീകരിച്ചു.
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി.
സന: നിമിഷപ്രിയയെ ജയിലിലെത്തി കാണാൻ അമ്മയ്ക്ക് അനുമതി.