• Logo

Allied Publications

Americas
യുക്രെയ്നെ റഷ്യയുമായി ചർച്ചക്ക് യുഎസ് നിർബന്ധിക്കില്ലെന്ന് ജോണ്‍ കിർബി
Share
വാഷിംഗ്ടണ്‍ ഡിസി: ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ യുക്രെയ്ൻ സംഘർഷത്തിൽ റഷ്യയുമായി സന്ധി സംഭാഷണത്തിന് അമേരിക്ക യുക്രെയ്ൻ പ്രസിഡന്‍റിനെ നിർബന്ധിക്കില്ലെന്നു യുഎസ് നാഷനൽ സെക്യൂരിറ്റി കൗണ്‍സിൽ കോർഡിനേറ്റർ ജോണ്‍ കിർബി പറഞ്ഞു. ജൂലൈ 3 ഞായറാഴ്ച സുപ്രധാന വാർത്താചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം കിർബി വെളിപ്പെടുത്തിയത്.

യുക്രെയ്ൻ പ്രസിഡന്‍റിന് റഷ്യക്കുമേൽ എങ്ങനെ വിജയം നേടാമെന്നും എപ്പോൾ ഏതു വ്യവസ്ഥകളോടെ റഷ്യയുമായി ചർച്ചക്ക് തയാറാകണമെന്നും അറിയാമെന്നും കിർബി പറഞ്ഞു. യുക്രെയ്നുള്ള യുഎസ് സഹായം തുടരുമെന്നും അതു മാത്രമേ ഇപ്പോൾ ഉറപ്പു നൽകാനാവൂ എന്നും അദ്ദേഹം പറഞ്ഞു.


റഷ്യൻ സൈന്യം മുന്നോട്ടു നീങ്ങുകയാണ്. നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഇതിനു റഷ്യ ഉത്തരം പറയേണ്ടിവരുമെന്നും കിർബി ചൂണ്ടിക്കാട്ടി. യുക്രെയ്ൻ സൈന്യവും സിവിലിയൻമാരും ധീരമായ പോരാട്ടമാണു നടത്തുന്നത്. അവർ അതിർത്തി സംരക്ഷിക്കുക മാത്രമല്ല, പ്രത്യാക്രമണം നടത്തുന്നുണ്ടെന്നും കിർബി കൂട്ടിച്ചേർത്തു. റഷ്യൻ അതിനിവേശം എത്രനാൾ തുടരുമെന്നോ, യുക്രെയ്ൻ ജനതക്ക് എത്രനാൾ പോരാടാൻ കഴിയുമെന്നോ പറയാനാകില്ലെന്നു കിർബി പറഞ്ഞു.

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ