• Logo

Allied Publications

Americas
ജോണ്‍ മാത്യുവിന് ജീവ കാരുണ്യ പ്രവത്തനത്തിനു അംഗീകാരം
Share
ന്യൂയോർക്ക്: കഴിഞ്ഞ വർഷം നാട്ടിൽ നിർധരരായ അഞ്ചു കുടുംബങ്ങൾക്ക് വീട് നിർമിക്കുവാൻ ധനസഹായം നൽകിയ ജോണ്‍ മാത്യുവിനെ അയിരൂർ ഗ്രാമ പഞ്ചായത്തും പൗരാവലിയും ചേർന്ന് അനുമോദനം അറിയിച്ചു.

ജൂണ്‍ മാസത്തിൽ ഹൃസ്വ സന്ദർശനത്തിന് ഫാമിലിയോടൊപ്പം നാട്ടിലെത്തിയ ജോണ്‍ മാത്യുവിന് ഒരു അറിയിപ്പു കൂടാതെയാണ് പൗരാവലി അവരുടെ സ്നേഹം അറിയിച്ചത്.

പഞ്ചായത്തു പ്രസിഡന്‍റ് അനിതാ കുറുപ്പ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ റാന്നി എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ പൊന്നാട അണിയിച്ചതോടൊപ്പം അയിരൂർ ഗ്രാമ പഞ്ചായത്തിന്‍റെ പുരസ്കാരവും സമ്മാനിച്ചു.

വി. പ്രസാദ് പ്രദീപ് അയിരൂർ ജേക്കബ് കോശി വിക്രമൻ നാരായണൻ സൂസൻ ഫിലിപ് അംബുജാഭായ് സുബിൻ കെ.ടി സാംകുട്ടി അയ്യകാവിൽ നൈനാൻ കോശി തുടങ്ങിയവർ ജോണ്‍ മാത്യുവിനെ അനുമോദിച്ചു പ്രസംഗം നടത്തി. അമേരിക്കയിലെ ജീവ കാരുണ്യ സംഘനയായ എക്കോയുടെ 2021ലെ മികച്ച ജീവകാരുണ്യ പ്രവത്തനത്തിനു ജോണ്‍ മാത്യുവിനു അവാർഡ് ലഭിച്ചിട്ടുണ്ട്.

സ്വന്തം വരുമാനത്തിൽ നിന്നും ഒരു പങ്കു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ മാസവും മാറ്റിവച്ചു നാട്ടിലെ സാന്പത്തീക ബുദ്ധിമുട്ടു അനുഭവിക്കുന്നവരെ കണ്ടെത്തിയാണ് ഇത്തരം പ്രവർത്തങ്ങൾ നടത്തുന്നത്. 32 വർഷക്കാലമായി ഫാമിലിയായി ന്യൂയോർക്ക് ന്യൂ ഹൈഡ് പാർക്കിൽ താമസിച്ചു വരുന്ന ജോണ്‍ മാത്യു അയിരൂർ ചെറുകര കോളക്കോട്ട് കുടുംബാംഗമാണ്.

ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി.
ല ക്രോസ്‌സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾക്കായി ബൈഡൻ ഭരണകൂടം ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡ