• Logo

Allied Publications

Europe
കാറപകടത്തിൽ മരിച്ച ഡോ. ജ്യോതിസ് മണലയിലിനു വ്യാഴാഴ്ച ലിവർപൂളിൽ യാത്രാമൊഴി
Share
ലിവർപൂൾ: കാറപകടത്തിൽ മരിച്ച യുവ ഡോക്ടർ ജ്യോതിസ് മണലയിലിന് ലിവർപൂളിലെ സെന്‍റ് ഹെലൻസിൽ യാത്രാമൊഴി ചൊല്ലും. ജ്യോതിസ് അൾത്താര ശുശ്രുഷ ചെയ്തിരുന്ന സെന്‍റ് ഹെലൻസിലെ ഹോളി ക്രോസ് ദേവാലയത്തിൽ വച്ചാണ് അന്ത്യോപചാര ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 7 നു വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ദേവാലയത്തിലെത്തിച്ചേരുന്ന മൃതദേഹം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി കബറടക്കശുശ്രുഷകൾക്കായി ദേവാലയാങ്കണത്തിൽ എത്തിക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. നിരവധി സീറോ മലബാർ വൈദികരോടൊപ്പം, ഹോളി ക്രോസ് ദേവാലയത്തിലെ വൈദികരും, സിസ്റ്റേഴ്സും ശുശ്രുഷകളിൽ പങ്കുച്ചേരും.

ലങ്കാഷെയർ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എമർജൻസി ഡിപ്പാർട്ട്മെന്‍റിൽ ഡോക്ടറായിരുന്ന ജ്യോതിസ് രാത്രി ഡ്യൂട്ടി കഴിഞ്ഞു മെഡിക്കൽ വിദ്യാർഥികൾക്ക് ക്ലാസിനുശേഷം താമസ സ്ഥലത്തേക്കു കാറിൽ പോകവേ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.

ജ്യോതിസ് ജോലിചെയ്തു വന്നിരുന്ന ഹോസ്പിറ്റലിൽ കുറഞ്ഞ കാലഘട്ടത്തിനിടയിൽത്തന്നെ ഏറെ അംഗീകാരവും, ആദരവും, സ്നേഹവും പിടിച്ചു പറ്റുവാനും, പ്രാഗൽഭ്യം തെളിയിക്കുവാനും കഴിഞ്ഞു. ലിവർപൂൾ യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ പഠനം പൂർത്തിയാക്കിയ ജ്യോതിസ് കലാ സാംസ്കാരിക രംഗങ്ങളിലും പ്രതിഭ തെളിയിച്ചിരുന്നു.

ലിവർപൂളിലെ സെന്‍റ് ഹെലനിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി മണലയിൽ ജോജപ്പൻ ജെസി (കണ്ണൂർ തളിപ്പറന്പ് സ്വദേശി) ദന്പതികളുടെ മൂത്തമകനാണ് ജ്യോതിസ്. ഏക സഹോദരൻ ജോവിസ് എൻഎച്ച്എസ് തന്നെ ഉദ്യോഗസ്ഥനാണ്.

അന്ത്യോപചാര തിരുക്കർമ്മങ്ങൾക്കുശേഷം ദേവാലയത്തിൽ നടത്തപ്പെടുന്ന അനുസ്മരണങ്ങൾക്കും, കൃതജ്ഞതാ പ്രകാശനത്തിനുശേഷം പൊതുജനങ്ങൾക്കായി അന്ത്യാഞ്ജലി അർപ്പിക്കുവാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ദേവാലയത്തിൽ തുടർന്നു നടത്തപ്പെടുന്ന ഒപ്പീസിനുശേഷം മൃതദേഹം റെയിൻഫോർഡിൽ ഉള്ള ഗ്രീൻ ഏക്കേഴ്സ് പാർക്കിൽ (നാച്ചുറൽ സിമറ്ററി ആൻഡ് സെറിമോണിയൽ പാർക്ക്) എത്തിച്ചു സമാപന ശുശ്രുഷകളും അനുബന്ധ ചടങ്ങുകളും നടത്തുന്നതാണ്.

DATE: JULY 7TH THURSDAY AT 10:30 AM.

VENUE: HOLY CROSS R C CHURCH, PARADISE STREET, ST. HELENS, WA10 1LX.

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ