• Logo

Allied Publications

Americas
ലോക കേരളസഭാ സമ്മേളത്തിന് തുടക്കമായി; അമേരിക്കകാനഡയിൽ നിന്നുള്ള 7 പ്രതിനിധികളും ഫൊക്കാന നേതാക്കൾ
Share
ന്യൂജേഴ്സി: ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിനു തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അനാരോഗ്യത്തെ തുടർന്നു ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുത്തില്ല. പ്രവാസികൾക്ക് ക്ഷേമപദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ പറഞ്ഞു.

ലോക കേരളസഭയിലേക്ക് അമേരിക്കയിൽ നിന്നുള്ള പതിനേഴ് പ്രതിനിധികളിൽ നിന്നും കാനഡയിൽ നിന്നുള്ള പ്രതിനിധികളിൽ നിന്നുമായി ഏഴുപേർ ഫൊക്കാനയുടെ നേതാക്കൾ. ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്‍റണി, ട്രസ്റ്റിബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാനയുടെ പ്രഥമ പ്രസിഡന്‍റ് ഡോ. എം അനിരുദ്ധൻ, ഫൊക്കാന മുൻ പ്രസിഡന്‍റ് പോൾ കറുകപ്പിള്ളിൽ, ഫൊക്കാന മുൻ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ എന്നിവരാണ് ഇത്തവണ ലോക കേരളസഭയിലേക്ക് അമേരിക്കയിൽ നിന്നുള്ള പ്രതിനിധികൾ. ഇതിനു പുറമേ കാനഡയിൽ നിന്ന് ഫൊക്കാന മുൻ പ്രസിഡന്‍റ് ജോണ്‍ പി. ജോണിനെയും ലോക കേരളസഭാ പ്രതിനിധിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലും അമേരിക്കയിലുമായി നിരവധി ബിസിനസ് സംരംഭങ്ങൾ നടത്തുന്ന ഡോ. എം അനിരുദ്ധൻ 1983ൽ ഫൊക്കാന രൂപംകൊണ്ടപ്പോൾ പ്രഥമ പ്രസിഡന്‍റായിരുന്നു. തുടർന്ന് ഫൊക്കാനയുടെ എല്ലാ പരിപാടികൾക്കും അദ്ദേഹം സജീവമായി നേതൃത്വം നൽകിയിരുന്നു.

സംസ്ഥാന സർക്കാരിന്‍റെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിൽ അമേരിക്കയിൽ നിന്ന് ഏറ്റവും മുൻനിരയിൽ കൈത്താങ്ങായി നിന്നത് ഫൊക്കാനയായിരുന്നു. കേരളത്തിലുണ്ടായ രണ്ട് മഹാ പ്രളയങ്ങൾ, കോവിഡ് മഹാമാരി എന്നീ സമയങ്ങളിൽ സംസ്ഥാന സർക്കാരിനെ നേരിട്ടും അല്ലാതെയും സഹായിക്കുന്നതിനുള്ള ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പരിഗണിച്ചാണ് ഇപ്പോഴത്തെ പ്രസിഡന്‍റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്‍റണി എന്നിവരെ കേരളാ ലോക്സഭാ അംഗമാക്കുന്നതിന് യോഗ്യതയായത്. കൈരളി ആർട്സ് ക്ലബ്ബ് എന്ന സംഘടനയിലൂടെയാണ് ജോർജി വർഗീസ് സംഘടനാ രംഗത്ത് ചുവടുറപ്പിക്കുന്നത്. തുടർന്ന് അവിടെ പ്രസിഡന്‍റ്, ട്രസ്റ്റിബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചതിനൊപ്പം ഫൊക്കാനയിലും സജീവമായി രംഗത്തുണ്ടായിരുന്നു.

ഫൊക്കാന ട്രസ്റ്റിബോർഡ് ചെയർമാനായിരുന്ന അദ്ദേഹം പിന്നീട് കഴിഞ്ഞ ഭരണസമിതിയുടെ പ്രസിഡന്‍റായി നിയമിക്കപ്പെട്ടു. ഫ്ളോറിഡയിലെ സമസ്ത മേഖലകളിലും സജീവ സാന്നിധ്യമായ ജോർജി വർഗീസ് അമേരിക്കയിൽ അദരിക്കപ്പെടുന്ന സംഘടനാ നേതാവ് കൂടിയാണ്.

മലയാളി അസോസിയേഷൻ ന്യൂജേഴ്സിയുടെ സ്ഥാപക നേതാവും രണ്ടാമത്തെ പ്രസിഡന്‍റുമാണ് സജിമോൻ ആന്‍റണി. വളരെ വേഗത്തിൽ സംഘടനാ രംഗത്ത് തലപ്പത്തെത്തിയ അദ്ദേഹം കഴിഞ്ഞ കമ്മിറ്റിയിൽ ട്രഷററും ഇപ്പോൾ ജനറൽ സെക്രട്ടറിയുമാണ്. മികച്ച സംഘടനാ നേതൃപാടവമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്. കഴിഞ്ഞ രണ്ട് വർഷക്കാലത്തെ പ്രവർത്തനത്തിനിടെ കേരള സർക്കാരുമായി ഏറ്റവുമധികം ലെയ്സൻ വർക്ക് നടത്തിയിട്ടുള്ളത് സജിമോനാണ്. കേരളത്തിലെ മഹാപ്രളയകാലത്ത് അമേരിക്കയിലെ പ്രവാസി മലയാളികളുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ സംവാദത്തിൽ മോഡറേറ്ററിയിരുന്ന സജിമോൻ. പിന്നീട് ഫൊക്കാനയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. അമേരിക്കൻ മലയാളികൾ നടത്തിയ വെർച്ച്വൽ കൂടിക്കാഴ്ച കോർഡിനേറ്റ് ചെയ്തതും സജിമോനായിരുന്നു.

ഫൊക്കാനയെ അമേരിക്കയിൽ ഏറ്റവും വലിയ സംഘടനകളുടെ സംഘടനയായി വളർത്തിയെടുക്കുകയും അഗീകരിക്കപ്പെടുകയും ചെയ്തതിന് പിന്നിൽ ഫൊക്കാന ട്രസ്റ്റിബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് നൽകിയ സേവനങ്ങളേയും അംഗീകരികരിച്ചിരുന്നു. അതേത്തുടർന്നാണ് അദ്ദേഹത്തെനിയമിക്കാൻ തീരുമാനിച്ചത്. ഫൊക്കാനയുടെ ഗർജിക്കുന്ന സിഹം എന്ന പേരിൽ അറിയപ്പെടുന്ന ഫിലിപ്പോസ് ഫിലിപ്പിന്‍റെ വാക്ചാരുതി ഏവരെയും ആകർഷിക്കുന്നതാണ്. നിലവിൽ ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയ അദ്ദേഹം ജനറൽ സെക്രെട്ടറി ആയിരുന്നപ്പോഴാണ് ഫിലഡൽഫിയയിൽ നടന്ന കണ്‍വൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ ആദ്യത്തെ അമേരിക്കൻ സന്ദർശനമായിരുന്നു അത് എന്നും ശ്രദ്ധേയമാണ്.

രണ്ട് തവണ ഫൊക്കാന പ്രസിഡന്‍റായ വ്യക്തിയാണ് പോൾ കറുകപ്പിള്ളിൽ, അദ്ദേഹം ഫൊക്കാനയുടെ ആരംഭകാലം മുതൽ സജീവമായി നേതൃരംഗത്തുണ്ട്. ഫൊക്കാനയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും മുൻപിൽ നിന്നു നയിച്ചിട്ടുള്ള കറുകപ്പള്ളി സംഘടനയിൽ ഏറെ അംഗീകാരമുള്ള നേതാവാണ്. സംസ്ഥാന സർക്കാരിന്‍റെ എല്ലാ പ്രവര്ത്തന രംഗങ്ങളിലും പ്രതിസന്ധി ഘട്ടത്തിലും നേരിട്ടും അല്ലാതെയും അദ്ദേഹം നിരവധി സംഭാവനകൾ നൽകിയിട്ടുണ്. കോവിഡ് കാലത്ത് സാലറി ചലഞ്ച് ഉൾപ്പെടെയുള്ള പദ്ധതികള് നടപ്പിലാക്കിയപ്പോൾ അമേരിക്കയിൽ നിന്ന് ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകിയത് പോൾ കറുകപ്പിള്ളിയായിരുന്നു. അദ്ദേഹം ഐഒസി യുഎസ്എയുടെ നാഷണൽ വൈസ് പ്രസിഡന്‍റ് കൂടിയാണ്. കൂടാതെ സാംസ്കാരിക, സാമുദായിക, രാഷ്ട്രീയ സംഘടനാരംഗങ്ങളിൽ നേതൃത്വം വഹിക്കുമായിരുന്നു.ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റ് ആയിരുന്ന അദ്ദേഹം നിരവധി സംഘടനകളിൽ സജീവ നേതൃത്വം വഹിക്കുന്നു. കേരളാ ടൈംസിന്‍റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ്.

കനേഡിയൻ മലയാളികളുടെ ഇടയിൽ പ്രശസ്തനായ മുതിർന്ന നേതാവ് ജോണ്‍ പി. ജോണ്‍ ഇപ്പോൾ ഫൊക്കാനയുടെ ഫൗണ്ടേഷൻ ചെയർമാനാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഫൊക്കാനയുടെ കാനഡാ വിഭാഗം വൻ വളർച്ചയിലേക്ക് കടന്നിരുന്നു. ട്രസ്റ്റിബോർഡ് മെന്പറായിരുന്ന അദ്ദേഹം ഫൊക്കാനയുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നിട്ടുള്ള വ്യക്തിയാണ്.

ഫൊക്കാനയുടെ മുൻ എക്സിക്യുട്ടീവ് പ്രസിഡന്‍റ് ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജോയി ഇട്ടൻ ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസിന്‍റെ പ്രധാന നേതാവ് കൂടിയാണ്. ഫൊക്കാനയിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നിർധനരായ നിരവധിയാളുകൾ ഭവനങ്ങൾ നിർമ്മിച്ചു നൽകിയിട്ടുണ്ട്.

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച.
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയ
സിബി മാത്യുവിന്‍റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു.
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു.
ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്.
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓ
പാലസ്തീന് അംഗത്വം; യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് തള്ളി.