• Logo

Allied Publications

Europe
സർവതിനും വില വർധന; ജർമനി വിലക്കൂടുതലിന്‍റെ രാജ്യമായി
Share
ബെർലിൻ: ജർമനിയിലെ സാധനവില വിസ്ഫോടനമായി. 94.8 ശതമാനം വർധനവാണ് രാജ്യത്തുണ്ടായിരിയ്ക്കുന്നത്. പണപ്പെരുപ്പം കാരണമാണ് വില കുത്തനെ ഉയർന്നത്. ജർമനിയിലെ ഇന്ധന വിലയിലുണ്ടായ മാറ്റം പ്രത്യേകിച്ച് ഡീസൽ ഇനത്തിലുണ്ടായ വർധനയാണ് അവസാനവുമില്ലാതെ നിയന്ത്രണാതീതമായി തുടരുകയാണ്.

ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചതുപോലെ മേയ് മാസത്തിൽ വില 7.9 ശതമാനം ഉയർന്നു. എന്നാൽ ഇപ്പോൾ എല്ലാം വീണ്ടും ചെലവേറിയതായി മാറി. ലൈറ്റ് ഹീറ്റിംഗ് ഓയിലിന്‍റെ വില കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയായി(94.8 ശതമാനം). പെട്രോൾ വില കുത്തനെ ഉയർന്നു 36.7 ശതമാനമായി. ഡീസൽ വില 52.7 ശതമാനമായി ഉയർന്നു. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വിലയും വർധിച്ചുകൊണ്ടിരിക്കുന്നു. റാപ്സീഡ് ഓയിൽ 65.2 ശതമാനവും വെണ്ണ 43 ശതമാനം അടിസ്ഥാന ഭക്ഷണങ്ങളായ പാസ്ത 33.2 ശതമാനം, ഉരുളക്കിഴങ്ങ് 13.3 ശതമാനം, അരി 11.4 ശതമാനം എന്നിവയ്ക്ക് വിലക്കയറ്റം മുകളിലേയ്ക്ക് തന്നെയാണ്. മാർഗരിൻ (26.7 ശതമാനം), തക്കാളി (25.9 ശതമാനം), മുട്ട (24.7 ശതമാനം), ഒലിവ് ഓയിൽ (14.8 ശതമാനം), കാപ്പിക്കുരു (14.2 ശതമാനം) എന്നിവയും ഗണ്യമായി വർധിച്ചു. അതുകൊണ്ടുതന്നെ അടുക്കള കാര്യത്തിൽ ഭക്ഷണ വിഷയത്തിൽ ജർമനിയിലെ മിക്കവരുടെയും ബജറ്റ് താളം തെറ്റിയിരിയ്ക്കയാണ്.

പണപ്പെരുപ്പം ജർമനിയിൽ 7.9 ശതമാനമായപ്പോൾ അയൽ രാജ്യമായ സ്വിറ്റ്സർലൻഡിൽ 2.9 ശതമാനം മാത്രമാണ്. എന്നാൽ യൂറോ മേഖലയിൽ 8 ശതമാനത്തിലധികം വർധനവുണ്ടായി. സേവനങ്ങൾക്കുള്ള വിലകളും വർധിച്ചുകൊണ്ടിരിക്കുന്നു.

ഇലക്ട്രീഷ്യൻ ജോലികൾ 14.7 ശതമാനവും പെയിന്‍റർമാരുടെയോ വാൾപേപ്പറുകളുടെയോ ജോലികൾ 10.7 ശതമാനവും മരപ്പണി ജോലികൾ 16.5 ശതമാനവും വർദ്ധിച്ചു. ആഭ്യന്തര സർവീസുകളുടെ വിലയിൽ 13.4 ശതമാനം വർധനവുണ്ടായി.വിചിത്രമായ വികസനം: ഉപയോഗിച്ച കാറുകൾ പുതിയ കാറുകളേക്കാൾ ചെലവേറിയതായി.പുതിയ കാറുകളുടെ വില ശരാശരി 4.8 ശതമാനം ഉയർന്നപ്പോൾ ഉപയോഗിച്ച കാറുകൾ 25.3 ശതമാനം ഉയർന്നു. കൂടാതെ സൈക്കിളിലേക്ക് മാറണമെങ്കിൽ ബൈക്കിന് 9.4 ശതമാനം അധികം നൽകണം.

ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.
ക്നാനായ കാത്തലിക് മിഷൻ കുടുംബ സംഗമം വാഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടത്തിയ രണ്ടാമത് "കുടുംബ സംഗമം വാഴ്വ് 2024 ന് ' ഗംഭീര പരിസമാപ്തി.
ലണ്ടൻ ടിസിഎസ് മിനി മാരത്തോണിൽ തുടർച്ചയായി മൂന്നാമതും മെഡൽ നേട്ടവുമായി മലയാളി സഹോദരിമാർ.
ലണ്ടൻ: 2024ലെ ലണ്ടൻ ടി സി എസ് മിനി മരാത്തോണിൽ തുടുർച്ചയായി മൂന്നാമതും പങ്കെടുത്ത് മെഡൽ കരസ്ഥമാക്കിയ സഹോദരിമാരായ ആ