• Logo

Allied Publications

Americas
കേരളത്തിലെ ആദ്യ ചിത്രലേല ഉദ്ഘാടനം ജൂണ്‍ 12ന്
Share
ഷിക്കാഗോ: കേരളത്തിലാദ്യമായി സംഘടിപ്പിച്ച ആലപ്പുഴ യൂണിറ്റ് ചിത്രലേലം ഉദ്ഘാടനം ജൂണ്‍ 12നു ഷിക്കാഗോയിൽ നിന്നും ദി ഗോസ്പൽ ഓഫ് മേരി മഗ്ദ ലീന ആൻഡ് മീ എന്ന കൃതിയിലൂടെ പ്രസിദ്ധയായ എഴുത്തുകാരി രതീദേവി നിർവഹിക്കും.

ഇതിനായി റസെലിയൻസ് എന്ന് പേരിട്ട് ചിത്രകലാ ക്യാന്പ് സംഘടിപ്പിക്കുകയും, അതിൽ നിന്നുമുള്ള ശ്രദ്ധേയമായ 30 ചിത്രങ്ങളാണ് ലേലത്തിന് വയ്ക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത് ഇന്ത്യൻ ചിത്രകലയിലെ നിറസാന്നിധ്യമായ സക്കീർ ഹുസൈനാണ് .

ആർട്ട് ലേലത്തിന് കലാചരിത്രത്തിൽ വളരെ വലിയ പ്രാധാന്യമാണുള്ളത് . ആർട്ട് ലേലം ആരംഭിക്കുന്നത് 1595ൽ ലണ്ടണിലെ കോഫീ ഹൗസുകളിലും പബുകളിൽ നിന്നുമാണ് .
ചിത്ര കലാപരിഷത്തിന്‍റെ പ്രാധാന ലക്ഷ്യങ്ങളിൽ ഒന്ന്, ഒരു വീട്ടിൽ ഒരു ചിത്രം കൂടാതെ ചിത്ര ശില്പ കലാകാരൻമാരുടെ സ്വതന്ത്രമായ രചനയും കൂട്ടായ്മയും നിന്നും കുടിച്ചേരലിൽ നിന്നു ഉരുത്തിരിഞ്ഞു വരുന്ന നൂതനമായ കലാസൃഷ്ടികളെ കണ്ടെത്തി ദേശീയവും അന്തർദേശിയവുമായ തലത്തിൽ കലയെയും കലാകാര·ാരെയും ഉയർന്ന സ്ഥാനത്ത് എത്തിക്കുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

2ജൂണ്‍ 12 ഞായറാഴ്ച വൈകുന്നേരം 4 മുതൽ കലവൂർ ക്രീം കോർണർ ഗാർഡൻ ഗാലറി( കയർ മ്യൂസിയത്തിന് പടിഞ്ഞാറ് വശം) ഈ മഹത്തായ ചിത്രലേലം നടക്കുന്നത്. ലേലത്തിനുശേഷം ചിത്രങ്ങളും ലളിത കലാ അക്കാദമിയുടെ ആലപ്പുഴ ഗാലറിയിൽ പ്രദർശിപ്പിക്കുമെന്ന് പ്രസിഡന്‍റ് പാർഥസാരഥി വർമയും സെക്രട്ടറി അനിൽ ബി. കൃഷ്ണനും അറിയിച്ചു.

ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു.
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക
ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?.
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച.
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്‌കിറ്റ് ആർട്സ് സെന്‍ററിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന്