• Logo

Allied Publications

Americas
വേൾഡ് പൂൾ ചാന്പ്യൻഷിപ്പിൽ മലയാളി ടീം ഫൈനലിൽ
Share
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ അമച്വർ പൂൾ ലീഗാണ് അമേരിക്കൻ പൂൾപ്ലെയേഴ്സ് അസോസിയേഷൻ (എപിഎ). യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ എന്നിവിടങ്ങളിലായി ഏകദേശം 250,000 അംഗങ്ങളുണ്ട്. ലാസ് വെഗാസിൽ നടക്കുന്ന എപിഎ ചാന്പ്യൻഷിപ്പിൽ ഓരോ വർഷവും രണ്ട് മില്യണ്‍ ഡോളർ സമ്മാനത്തുകയായി നൽകുന്നത്.

ലോക്കൽ പൂൾ ലീഡ്സിൽ ടീമായി മത്സരിക്കാം. ലോക്കൽ പൂൾ ലീഡ്സിൽ ഓരോ സീസണിലും 15 മത്സരങ്ങൾ വീതം ഉണ്ടായിരിക്കും.അതിൽ ജയിക്കുന്ന ടീമുകൾ റീജിയണൽ പൂൾ ലീഡ്സിൽ കളിക്കാൻ യോഗ്യത നേടും.റീജിയണൽ പൂൾ ലീഡ്സിൽ പല സംസ്ഥാനങ്ങളിലെ വിവിധ റീജിയനുകളിൽ നിന്നുള്ള മുപ്പത്തിരണ്ടോളം ടീമുകൾ പങ്കെടുക്കും. അതിൽ വിജയിക്കുന്നവരിൽ നിന്ന് രണ്ട് ടീമുകൾ വേൾഡ് പൂൾപ്ലെയേഴ്സ് ചാന്പ്യൻഷിപ്പിൽ മത്സരിക്കും.

എപിഎ അംഗത്വമുള്ള നോർത്ത് വെസ്റ്റ് അർക്കൻസസിലെ ലോക്കൽ പൂൾ ലീഗാണ് ഓസാർക്ക് പൂൾ ലീഗ്. ആ ഓസാർക്ക് ലോക്കൽ ലീഗിൽ 8 മലയാളി താരങ്ങൾ അടങ്ങുന്ന ’സ്നൂക്ക് എം’ എന്ന ടീമും മത്സരിക്കുന്നുണ്ട്. ലീഗിലെ എല്ലാ ടീമുകളെയും തോൽപ്പിച്ച് ഒന്നാം സ്ഥാനം നേടിയാണ് ഇവർ റീജണൽ ലീഗിൽ പ്രവേശിച്ചത്.

സ്നൂക്ക്’ ’എം കളിക്കാരുടെ പേര്:

1)രാജേഷ്.സി.നായർ (ക്യാപ്റ്റൻ)(തിരുവനന്തപുരം)
2)ശേഖർ (തിരുവനന്തപുരം)
3)ജിപ്സണ്‍ (തിരുവനന്തപുരം)
4) ഇവാൻ (തിരുവനന്തപുരം)
5)സോബിൻ (കോട്ടയം)
6)ജിനേഷ് (കോട്ടയം)
7)പ്രോമിസ് (തൃശൂർ)
8)സുജിത്ത് (പാലക്കാട്)

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ