• Logo

Allied Publications

Europe
ആർസിഎൻ വാർഷിക കോണ്‍ഗ്രസ് ഗ്ലാസ്ഗോയിൽ ആരംഭിച്ചു
Share
ലണ്ടൻ: റോയൽ കോളജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) വാർഷിക കോണ്‍ഗ്രസിന് ഗ്ലാസ്ഗോയിൽ തുടക്കമായി. ജൂണ്‍ 5 മുതൽ ജൂണ്‍ 9 വരെയാണ് വാർഷിക കോണ്‍ഗ്രസ് നടക്കുന്നത്. സുരക്ഷിതമായ സ്റ്റാഫിംഗ് ജീവൻ രക്ഷിക്കും എന്നതാണ് ഈ വർഷത്തെ പ്രധാന ചർച്ച. ക്ലിനിക്കൽ, സ്റ്റാഫിംഗ്, സാന്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ ആശയവിനിമയം ഈ വർഷത്തെ പ്രത്യേകതയാണ്.

ആരോഗ്യപരിചയ മേഖലയിലെ പ്രൊഫഷണലുകൾ, രാഷ്ട്രീയക്കാർ, പ്രചാരണ പ്രവർത്തകർ, മറ്റ് സ്വാധീനശക്തിയുള്ള പ്രഭാഷകർ തുടങ്ങിയവർ അഞ്ചു ദിവസത്തെ കോണ്‍ഗ്രസിൽ പങ്കെടുക്കും. ഹെൽത്ത് ആന്‍റ് നഴ്സിംഗ്, നഴ്സ് എഡ്യൂക്കേഷൻ, നഴ്സ് ക്ലിനിക്കൽ എഡ്യൂക്കേഷൻ, എള്ഡർലി കെയർ തുടങ്ങിയ മേഖലകളിലെ വിശദ വിവരങ്ങൾ കോണ്‍ഗ്രസിൽ പങ്കുവയ്ക്കും. ഈ വർഷത്തെ കോണ്‍ഗ്രസിന് നേതൃത്വം നൽകുന്നത് ആർസിഎൻ ചെയർ ബി.ജെ. വാൽത്തോ ആണ്.

ഇരുപഞ്ചോളം വിഷയങ്ങൾ കോണ്‍ഗ്രസ് ചർച്ച ചെയ്യും. വിവിധ പ്രബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കുശേഷം വോട്ടുകൾ സ്വീകരിക്കുകയും ഭൂരിപക്ഷം ആർസിഎൻ ഭാവി പ്രവർത്തനങ്ങളെ തീരുമാനിക്കുകയും ചെയ്യുന്നതാണ് രീതി. ആർസിഎൻ 2022 എക്സിബിഷനും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രദർശനം വഴി പ്രധിനിധികൾക്കു വിവിധ യൂണിവേഴ്സിറ്റികളിൽ വന്ന പ്രതിനിധികളെ പരിചയപ്പെടാനും റിക്രൂട്ട്മെന്‍റ് ഏജൻസികളും ആരോഗ്യ സംരക്ഷണ ദാതാക്കളുമായും ഇടപഴകുന്നതിനുള്ള അവസരം ലഭിക്കും. ജോലിസ്ഥലത്തെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് അറിയാനുള്ള മികച്ച സ്ഥലം കൂടിയായി ആർസിഎൻ 2022 മാറും.

നാല് ലക്ഷത്തി അറുപത്തി അയ്യായിരം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ നഴ്സിംഗ് സംഘടനയായ ആർസിഎൻ സംഘടിപ്പിക്കുന്ന കോണ്‍ഗ്രസിൽ ഈ വർഷം 5000 അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇതിൽ 700 ഓളം പേർക്ക് മാത്രമാണ് വോട്ടിംഗ് അവകാശമുള്ളത്. മലയാളികൾക്ക് അഭിമാനമായി ലണ്ടൻ റീജണ്‍ ബോർഡ് അംഗമായ എബ്രഹാം പൊന്നുംപുരയിടം വോട്ടിംഗ് അംഗമായി പങ്കെടുക്കുന്നുണ്ട്.

പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട ആരോഗ്യ പ്രവർത്തകർക്കു പാർപ്പിടവും താമസവും, ഫാമിലി സെറ്റിൽമെന്‍റ്, കുട്ടികളുടെ സ്കൂൾ പ്രവേശനം, പരിചരണം തുടങ്ങിയവ തൊഴിലുടമകളും ലോക്കൽ കൗണ്‍സിലുകളും കൂടി ഉത്തരവാദിത്വത്തിലാക്കണമെന്ന ആവശ്യം ചർച്ചക്കും അംഗീകാരത്തിനുമായി സമർപ്പിച്ചിട്ടുണ്ടെന്ന് എബ്രാഹം പൊന്നുംപുരയിടം പറഞ്ഞു. ഈ ആവശ്യങ്ങൾ നടപ്പാക്കിയാൽ ഇന്ത്യയിൽ നിന്നടക്കം എത്തുന്ന ആരോഗ്യ പ്രവർത്തകർക്കു ഗുണം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.