• Logo

Allied Publications

Americas
മറിയാമ്മ പിള്ളയുടെ വേർപാടിൽ ഫൊക്കാനയുടെ അനുശോചന പ്രവാഹം
Share
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്‍റായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഫൊക്കാന നേതാക്കളുടെ അനുശോചന പ്രവാഹം. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഫൊക്കാനയുടെ വനിതാ നേതാവായിരുന്ന മറിയാമ്മ പിള്ള അന്തരിച്ചത്. മൃതസംസ്കാരം ബുധനാഴ്ച്ച രാവിലെയാണ്. പൊതു ദർശനം ചൊവ്വാഴ്ച്ച വൈകുന്നരം നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വ. ബുധൻ ദിവസങ്ങളിലായി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ആശ്രുപൂജയർപ്പിക്കാൻ ഫൊക്കാനയുടെ ഒട്ടുമിക്ക നേതാക്കളും ഷിക്കാഗോയിലേക്ക് എത്തിച്ചേരും.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഫൊക്കാനയുടെ നിറ സാന്നിധ്യമായിരുന്ന ഫൊക്കാനയുടെ ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് ഫൊക്കാനയിലെ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് ഫൊക്കാന നേതാക്കൾ പറയുന്നു.

ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്‍റും മുതിർന്ന നേതാവുമായിരുന്ന മറിയാന്ന പിള്ളയുടെ വേർപാട് ഫൊക്കാനയ്ക്ക് തീരാ നഷ്ടമാണെന്ന് പ്രസിഡന്‍റ് ജോർജി വർഗ്ഗീസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. വരും തലമുറയ്ക്ക് മികച്ച മാർഗദർശിയായിരുന്ന മനുഷ്യസ്നേഹിയായിരുന്നു മറിയാമ്മ പിള്ളയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കൾക്ക് മാതൃകയും വഴികാട്ടിയുമായിരുന്ന, ഒരുപാടു പേരുടെ ജീവിത ലക്ഷ്യങ്ങൾ സഫലമാക്കാൻ തുണയായ ഒരു വലിയ മനസിന്‍റെ ഉടമയും സന്നദ്ധ പ്രവർത്തകയുമായിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് ഫൊക്കാനയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മറിയാമ്മ പിള്ളയെപ്പോലെ ഒരു നേതാവ് ഫൊക്കാനയ്ക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഈ വേർപാട് തീരാനഷ്ടമാണെന്നും ട്രഷറർ സണ്ണി മറ്റമന പറഞ്ഞു.

ഷിക്കാഗോ മലയാളികളുടെ സ്വന്തം ചേച്ചിയും അവരുടെ വഴികാട്ടിയുമായിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് താങ്ങാവുന്നതിലധികമാണെന്ന് ഫൊക്കാന എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ജെയ്ബു മാത്യു പറഞ്ഞു. ഷിക്കാഗോക്കാരനായ തനിക്ക് എന്നും നല്ല ഉപദേശങ്ങൾ നൽകിയിരുന്ന മറിയാമ്മ പിള്ള താൻ ഫൊക്കാന നേതൃത്വത്തിലേക്ക് കടന്നു വന്നപ്പോൾ എല്ലാവിധ പിന്തുണയും നൽകിയിരുന്നതായും ജെയ്ബു മാത്യു പറഞ്ഞു.

ഫൊക്കാനയുടെ പ്രഥമ ട്രഷറർ എന്ന നിലയിൽ മറിയാമ്മ പിള്ളയുടെ പ്രവർത്തനങ്ങൾ എന്നും വീക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു താനെന്ന് ഫൊക്കാന വൈസ് പ്രസിഡന്‍റ് തോമസ് തോമസ് പറഞ്ഞു. മറിയാമ്മ പിള്ളയെപ്പോലെ കഴിവും പ്രാഗത്ഭ്യവുമുള്ള മറ്റൊരു വനിതാ നേതാവിനെ താനിതുവരെ കണ്ടിട്ടില്ലെന്നും തോമസ് തോമസ് പറഞ്ഞു.

ഫൊക്കാന നേതാക്കൾക്ക് വഴികാട്ടിയും സ്ത്രീകൾക്കും യുവാക്കൾക്കും മാതൃകയുമായിരുന്ന മറിയാമ്മ പിള്ളയെന്ന് ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വർഗീസ് പറഞ്ഞു. പലതവണ അവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവാക്കൾക്ക് എന്നും വഴികാട്ടിയും അവരുടെ ഉപദേശകയുമായിരുന്നു മറിയാമ്മ പിള്ളയെന്ന് ഫൊക്കാന അസോസിയേറ്റ് ട്രഷറർ വിപിൻ രാജ് പറഞ്ഞു. വാഷിംഗ്ടണിൽ വെച്ചു നടന്ന കണ്‍വെൻഷനിൽ വെച്ചാണ് മറിയാമ്മ പിള്ളയെ താൻ ആദ്യമായി കാണുന്നതെന്നും അന്ന് മറിയാമ്മ പിള്ള നൽകിയ പിന്തുണ മറക്കാനാവില്ലെന്നും വാഷിംഗ്ടണ്‍ സ്വദേശി കൂടിയായ വിപിൻ പറഞ്ഞു.

ഫൊക്കാനയുടെ എല്ലാ പ്രവർത്തനങ്ങൾക്കും എപ്പോഴും പൂർണ്ണ പിന്തുണ നൽകിയിരുന്ന വ്യക്തിയാണ് മറിയാമ്മ പിള്ളയെന്ന് അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ് പറഞ്ഞു.

താൻ ഫൊക്കാനയിൽ പ്രവർത്തിക്കുന്ന കാലംമുതൽ ഏറ്റവും ആദരവോടെ കണ്ടിരുന്ന ഒരു വനിതാ നേതാവാണ് മറിയാമ്മ പിള്ളയെന്ന് അഡീഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോണ്‍ കൊട്ടാരക്കര പറഞ്ഞു.

ഫൊക്കാനയിലെ എല്ലാ വനിതാ നേതാക്കൾക്കും മാതൃകയായിരുന്നു മറിയാമ്മ പിള്ളയെന്ന് വിമണ്‍സ് ഫോറം ചെയർപേഴ്സണ്‍ ഡോ. കല ഷഹി പറഞ്ഞു. വിമണ്‍സ് ഫോറം ചെയർപേഴ്സണ്‍ എന്ന നിലയിൽ പലപ്പോഴും മറിയാമ്മ പിള്ളയുടെ പ്രവർത്തന രീതികളെ താൻ മാതൃകയാക്കിയിട്ടുണ്ടെന്നും അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും ഡോ. കല ഷഹി കൂട്ടിച്ചേർത്തു. മറിയാമ്മ പിള്ളയുടെ വേർപാട് ഫൊക്കാനയ്ക്കും പ്രത്യേകിച്ച് വിമണ്‍സ് ഫോറത്തിനും ഫൊക്കാനയുടെ എല്ലാ വനിതാ നേതാക്കൾക്കും തീരാ നഷ്ടമാണെന്നും അവർ പറഞ്ഞു.

നിലപാടുകളിൽ ഉറച്ചു നിൽക്കുകയും സംഘടനയുടെ കെട്ടുറപ്പിന് എല്ലാ പിന്തുണയും നൽകി വന്നിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് ഫൊക്കാനയ്ക്കും, പ്രത്യേകിച്ച് ട്രസ്റ്റി ബോർഡിനും കനത്ത നഷ്ടമാണെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫൊക്കാന ട്രസ്റ്റി ബോർഡ് അംഗമായിരുന്ന മറിയാമ്മ പിള്ളയുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ഏറെ വിലപ്പെട്ടതും പിന്തുണയേകുന്നതുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഫൊക്കാന നേതാക്കളായ പ്രഥമ പ്രസിഡന്‍റ് ഡോ. എം. അനിരുദ്ധൻ, മുൻ പ്രസിഡന്‍റുമാരായ പോൾ കറുകപ്പള്ളിൽ, പാർത്ഥസാരഥിപിള്ള, ജി.കെ. പിള്ള,കമാൻഡർ ജോർജ് കോരുത്, ജോണ്‍ പി.ജോണ്‍, മാധവൻ ബി. നായർ എന്നിവരും ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും ട്രസ്റ്റി ബോർഡ് മെന്പറുമായ ഡോ. മാമ്മൻ സി. ജേക്കബ്, തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവും ട്രസ്റ്റി ബോർഡ് ട്രഷററുമായ സജി എം. പോത്തൻ, ട്രസ്റ്റി ബോർഡ് വൈസ് പ്രസിഡണ്ട് ബെൻ പോൾ, ഫൊക്കാന കണ്‍വെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കണ്‍വെൻഷൻ റോയൽ പേട്രണ്‍ ഡോ. ബാബു സ്റ്റീഫൻ, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്. ചാക്കോ, ഫൊക്കാന ട്രസ്റ്റി ബോർഡ് നാഷണൽ കമ്മിറ്റി അംഗങ്ങൾ, ചിക്കാഗോയിൽ നിന്നുള്ള ഫൊക്കാന നേതാക്കൻമാർ, മറിയാമ്മ പിള്ളയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന മറ്റു സ്റ്റേറ്റുകളിൽ നിന്നുള്ള നേതാക്ക·ാർ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.

പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം.
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേയ് 11ന് വാർഷിക പ്രതിഷ്ഠാ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച.
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാഷണൽ കൺവൻഷൻ കിക്കോഫും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയ
സിബി മാത്യുവിന്‍റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു.
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്തരിച്ചു.
ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ.
ഷിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്.
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്‍റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകുന്നേരം ഏഴിന് സ്റ്റെർലിംഗ് ഹൈറ്റ്സ് ഹെൻറി ഫോർഡ് ഹൈസ്കൂൾ ഓ