• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ എംബസിയിൽ ടാഗോർ ജയന്തി ആഘോഷം സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: രബീന്ദ്രനാഥ് ടാഗോറിന്‍റെ ജ·ദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി പരിപാടി സംഘടിപ്പിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടാഗോറിന്‍റെ ഛായാചിത്രത്തിൽ അംബാസഡർ സിബി ജോർജിന്‍റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

ടാഗോർ ജയന്തി ആഘോഷം അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും പ്രവാസി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയ്ക്ക് ദേശീയഗാനം നൽകിയ കവി എന്ന നിലയിലാണ് ഗുരുദേവ് രബീന്ദ്രനാഥ് ഓരോ ദിവസവും സ്മരിക്കപ്പെടുന്നതെന്ന് അംബാസഡർ പറഞ്ഞു. ടാഗോറിന്‍റെ രചനകൾ ഉൾപ്പെടുത്തി റീഡിംഗ് സെഷന് എംബസി ഫസ്റ്റ് സെക്രട്ടറി സ്മിത പാട്ടീൽ നേതൃത്വം നൽകി. ക്വിസ്, മത്സര വിജയികൾക്കുളള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ.
ഫുജൈറ: ശക്തമായ മഴയെ തുടർന്ന് റോഡിലും താമസസ്ഥലങ്ങളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് വേണ്ടി
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നു.
കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (അജ്പക്) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബും (കെഎസ്എസി) സംയുക്തമായി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്.
റിയാദ് : അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാനെന്നും ജനാധിപത്യത്തിന്‍റേയും മതേതരത്വത