• Logo

Allied Publications

Americas
ഫോമാ ജനറൽ ബോഡി ടാന്പയിൽ സമാപിച്ചു
Share
ഫ്ളോറിഡ: ഫോമയിൽ മാറ്റത്തിന്‍റെയും വളർച്ചയുടെയും സമവായത്തിന്‍റെയും സാഹചര്യം ഉണ്ടാക്കിക്കൊണ്ട് ഫോമാ ജനറൽ ബോഡി ഫ്ളോറിഡയിൽ സമാപിച്ചു. ഏപ്രിൽ മുപ്പതിന് റ്റാന്പ സെഫ്നറിലെ സെന്‍റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിൽ, ഫോമയുടെ വിവിധ റീജണിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തത് വളരെ സന്തോഷവും അമേരിക്കൻ മലയാളി സംഘടനാ ചരിത്രത്തിലെ കൂട്ടായ്മയുടെ പ്രതീകമായി വിലയിരുത്തപ്പെടുന്നു.

ജനറൽ ബോഡിയുടെ തുടക്കത്തിൽ കോറം തികയാത്തതിനാൽ, ഫോമാ പ്രസിഡൻറ് അനിയൻ ജോർജിന്‍റെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മറ്റി, ജനറൽ ബോഡിയിൽ എത്തിയിരിക്കുന്നവരെ ഉൾപ്പെടുത്തി ജനറൽ ബോഡി തുടർന്ന് നടത്തുവാൻ ഒരു റെസല്യൂഷൻ പാസാക്കി ജനറൽ ബോഡി പുനരാരംഭിച്ചു.

ഫോമയുടെ ഫ്ളോറിഡ അംഗ സംഘടന പ്രതിനിധികൾ സ്വാഗത സംഘമായി പ്രവർത്തിച്ച ജനറൽ ബോഡിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട മുൻ ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാമിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുവാൻ തീരുമാനിച്ചു.

വൈകിട്ട് നാലിന് അവസാനിക്കേണ്ടിയിരുന്ന ജനറൽ ബോഡി, ചർച്ചകൾ നീണ്ടു പോയതു കാരണം കംപ്ലയൻസ് കമ്മറ്റി തെരഞ്ഞെടുപ്പു, ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ് ജനറൽ ബോഡി അഡ്ജേണ്‍ ചെയ്തതു കാരണം പൂർത്തികരിക്കാനായില്ല. 5 പേരടങ്ങുന്ന കംപ്ലയൻസ് കമ്മയിറ്റിലേക്ക്, മത്സര രംഗത്തുള്ള ആറു പേരുടെ പേരുകൾ ഇലക്ഷൻ കമ്മീഷൻ ചെയർമാൻ ജിബി തോമസ് പരസ്യപ്പെടുത്തിയിരുന്നു. ജോസി കുരിശിങ്കൽ, ജോസ്മോൻ തത്തംകുളം, റെനി പൗലോസ്, പൗലോസ് കുയിലാടൻ, തോമസ് കെ. തോമസ്, തോമസ് ഓലിയാൻകുന്നേൽ എന്നിവരാണ് മത്സര രംഗത്ത് വന്നത്. ജനറൽ ബോഡി അംഗീകരിച്ച ഈ ആറു മത്സരാർഥികളിൽ നിന്നും, ജോസി കുരിശിങ്കൽ പിന്നീട് മത്സരത്തിൽ നിന്നും പിൻ വാങ്ങുന്നതായി, ഇലക്ഷൻ കമ്മീഷണർക്ക് കത്തു നൽകി.

ഫോമ വനിതാ ഫോറത്തിന്‍റെ നേതൃത്വത്തിൽ വിവിധ റീജണുകളിൽ നടന്ന മയൂഖം വേഷവിധാന മത്സര ത്തിൽ സമ്മാനം നേടിയ വിജയികൾക്ക് കിരീടധാരണം നടത്തി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തുന്ന സാന്പത്തിക ശേഖരണ പദ്ധതിയായ സഞ്ജയനിക്ക് ഫോമാ ഫാമിലി ടീമിന്‍റെ പൂർണ പിൻതുണയുണ്ടാകും. ഫോമാ വനിതാ സാരഥികളായ ലാലി കളപ്പുരയ്ക്കൽ, ജാസ്മിൻ പരോൾ, ഷൈനി അബൂബക്കർ , ജൂബി വള്ളിക്കളം തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ ഫോമാ മയൂഖം ഗംഭീരമായി നടത്തപ്പെട്ടു.

പ്രസ്തുത പരിപാടി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ച ഫോമാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, നാഷണൽ കമ്മറ്റിയംഗങ്ങൾ, ഇലക്ഷൻ കമ്മീഷണർമാർക്കും, ഒപ്പം പങ്കെടുത്ത എല്ലാ ഡെലിഗേറ്റ്സിനും ഫോമാ ഫാമിലി ടീമിന്‍റെ അഭിനന്ദനങ്ങൾ പ്രസിഡന്‍റ് സ്ഥാനാർത്ഥി ജയിംസ് ഇല്ലിക്കൽ, സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ, ട്രഷറാർ സ്ഥാനാർത്ഥി ജോഫ്രിൻ ജോസ്, വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി സിജിൽ പാലയ്ക്കലോടി, ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി ബിജു ചാക്കോ, ജോയിന്‍റ് ട്രഷറാർ സ്ഥാനാർഥി ബബ്ലു ചാക്കോ എന്നിവർ അറിയിച്ചു.
ളീാമബലേമാബ2022ാമ്യ09.ഷുഴ
കെ. കെ. വർഗീസ്

പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്.
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി സൗജന്യ കൃത്രിമ കാലുക
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു.
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്‍റെ (ബേബി) മേരിക്കുട്ടി മാത്യു പുറയമ്പള്ളിയുടെയും മകൻ ഡോ.
മോളി മാത്യുവിന്‍റെ സംസ്കാരം ശനിയാഴ്ച.
ന്യൂജഴ്‌സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്‌ലാൻഡ് പാർക്ക് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി റവ. ഡോ. ബാബു കെ.
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു.
വാഷിംഗ്‌ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി.
ഒക്‌ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഒക്‌ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്‌ലഹോമ സിറ്റിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ